സുസുക്കിയുടെ ആദ്യത്തെ 'മെയ്ഡ്-ഇൻ-ഇന്ത്യ' ഗണത്തിൽപ്പെട്ട ആഗോളവും തന്ത്രപരവുമായ ബാറ്ററി ഇലക്ട്രിക് വാഹനം -- “ഇ വിറ്റാര” പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു
മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് ആശയത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് മുതൽ 100 ​​രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും, ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണവും ഇന്ന് ആരംഭിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയ്ക്ക് ജനാധിപത്യത്തിന്റെ ശക്തിയും ജനസംഖ്യാശാസ്‌ത്രത്തിന്റെ നേട്ടവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വലിയൊരു കൂട്ടവുമുണ്ട്, ഇത് രാജ്യത്ത് എല്ലാ പങ്കാളികൾക്കും ഒരു വിജയ സാഹചര്യം ഒരുക്കുന്നു: പ്രധാനമന്ത്രി
മേക്ക് ഇൻ ഇന്ത്യ എന്ന പേരിലുള്ള ഇലക്ട്രിക് വാഹനങ്ങളാകും വരുംകാലങ്ങളിൽ ലോകം ഡ്രൈവ് ചെയ്യുക!: പ്രധാനമന്ത്രി
മേക്ക് ഇൻ ഇന്ത്യ സംരംഭം ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു: പ്രധാനമന്ത്രി
വരും വർഷങ്ങളിൽ, ശ്രദ്ധ, ഭാവി വ്യവസായങ്ങളിൽ കേന്ദ്രീകരിക്കും: പ്രധാനമന്ത്രി
സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ കുതിച്ചുയരുന്നു, രാജ്യത്ത് ഈ മേഖലയിൽ പുതിയ 6 പ്ലാന്റുകൾ

ഹരിത ഊർജ്ജ മേഖലയിൽ ആത്മനിർഭർ ആകുന്നതിനുള്ള വലിയ ചുവടുവയ്പ്പുകൾ നടത്തികൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഹൻസൽപൂരിൽ ഹരിത മൊബിലിറ്റി സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. ഗണേശോത്സവത്തിന്റെ ഉത്സവ ആവേശത്തിനിടയിൽ, ഇന്ത്യയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' യാത്രയിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" എന്ന പങ്കിട്ട ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന കുതിച്ചുചാട്ടമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. രാജ്യത്ത് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന് ഇന്ന് ഒരു പുതിയ മാനം കൈവരുമെന്ന്  ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, ജപ്പാനും, സുസുക്കി മോട്ടോർ കോർപ്പറേഷനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ത്യയുടെ വിജയഗാഥയുടെ വിത്തുകൾ വിതയ്ക്കപ്പെട്ടത്  12-13 വർഷങ്ങൾക്ക് മുമ്പാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, 2012 ൽ, മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഹൻസൽപൂരിൽ മാരുതി സുസുക്കിക്ക് ഭൂമി അനുവദിച്ചതായി ശ്രീ മോദി പറഞ്ഞു. ആ സമയത്തും, ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ എന്നിവയായിരുന്നു ദർശനമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആ ആദ്യകാല ശ്രമങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ നിലവിലെ പ്രതിജ്ഞകൾ നിറവേറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

അന്തരിച്ച ശ്രീ. ഒസാമു സുസുക്കിയെ ഹൃദയംഗമമായി അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിക്കുന്നതിൽ  ഇന്ത്യാ ഗവൺമെന്റിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാരുതി സുസുക്കി ഇന്ത്യയ്ക്കായി ശ്രീ. ഒസാമു സുസുക്കി വിഭാവനം ചെയ്ത ദർശനത്തിന്റെ വിശാലമായ വികാസത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ശക്തിയും ജനസംഖ്യാശാസ്ത്രത്തിന്റെ നേട്ടവുമുണ്ട്; വൈദഗ്ധ്യമുള്ള ഒരു വലിയ തൊഴിൽ ശക്തിയും ഇന്ത്യയിലുണ്ട്, ഇത് ഓരോ പങ്കാളിക്കും ഒരുപോലെ വിജയകരമായ സാഹചര്യം സൃഷ്ടിക്കുന്നു", ശ്രീ മോദി ഊന്നിപ്പറഞ്ഞു. സുസുക്കി ജപ്പാൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വാഹനങ്ങൾ ജപ്പാനിലേക്ക് തിരികെ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ-ജപ്പാൻ ബന്ധങ്ങളുടെ ശക്തിയെ മാത്രമല്ല, അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാരുതി സുസുക്കി പോലുള്ള കമ്പനികൾ മെയ്ക്ക് ഇൻ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. തുടർച്ചയായി നാല് വർഷമായി മാരുതി സുസുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ന് മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിയും അതേ അളവിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ ഓടുന്ന 'ഇവി'കളിൽ അഭിമാനത്തോടെ 'മെയ്ക്ക് ഇൻ ഇന്ത്യ' ലേബൽ വഹിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുത വാഹന മേഖലയിലെ ഏറ്റവും നിർണായക ഘടകം ബാറ്ററിയാണെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യയ്ക്ക് ആവശ്യമായ ബാറ്ററികൾ പൂർണ്ണമായും ഇറക്കുമതി ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി. വൈദ്യുത വാഹന നിർമ്മാണം ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യ ആഭ്യന്തര ബാറ്ററി ഉത്പാദനം ആരംഭിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ൽ ഈ ദർശനത്തോടെയാണ് ടിഡിഎസ്ജി ബാറ്ററി പ്ലാന്റിന് അടിത്തറ പാകിയതെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. ടിഡിഎസ്ജിയുടെ പുതിയ സംരംഭത്തിന് കീഴിൽ, മൂന്ന് ജാപ്പനീസ് കമ്പനികൾ സംയുക്തമായി ഇന്ത്യയിൽ ആദ്യമായി ബാറ്ററി സെല്ലുകൾ നിർമ്മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബാറ്ററി സെൽ ഇലക്ട്രോഡുകളും ഇന്ത്യയ്ക്കുള്ളിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രാദേശികവൽക്കരണം ഇന്ത്യയുടെ സ്വാശ്രയത്വത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് ഹൈബ്രിഡ് ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചരിത്രപരമായ തുടക്കത്തിന് അദ്ദേഹം എല്ലാ  ആശംസകളും നേർന്നു.

 

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഇലക്ട്രിക് വാഹനങ്ങളെ ഒരു ബദൽ മാർഗമായി മാത്രമേ കണ്ടിരുന്നുള്ളൂ എന്ന് പരാമർശിച്ച പ്രധാനമന്ത്രി, ഒന്നിലധികം വെല്ലുവിളികൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വ്യക്തമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുമെന്ന തന്റെ വിശ്വാസത്തെ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വർഷം സിംഗപ്പൂർ സന്ദർശന വേളയിൽ പഴയ വാഹനങ്ങളെയും ആംബുലൻസുകളെയും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ താൻ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത് വെറും ആറ് മാസത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചതിന് ശ്രീ മോദി മാരുതി സുസുക്കിയെ അഭിനന്ദിച്ചു. ഹൈബ്രിഡ് ആംബുലൻസിന്റെ പ്രോട്ടോടൈപ്പ് താൻ വ്യക്തിപരമായി അവലോകനം ചെയ്തതായും ഈ ഹൈബ്രിഡ് ആംബുലൻസുകൾ PM E-DRIVE പദ്ധതിയുമായി തികച്ചും യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11,000 കോടി രൂപയുടെ PM E-DRIVE പദ്ധതിയിൽ, ഇ-ആംബുലൻസുകൾക്കായി ഒരു പ്രത്യേക ബജറ്റ് അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മലിനീകരണം കുറയ്ക്കാൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ സഹായിക്കുമെന്നും പഴയ വാഹനങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് പ്രായോഗികമായ ഒരു ഓപ്ഷൻ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ ഭാവിയെ പ്രതിനിധീകരിക്കുന്നത് ശുദ്ധമായ ഊർജ്ജവും ശുദ്ധമായ ചലനാത്മകതയും ആണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട്, അത്തരം ശ്രമങ്ങളിലൂടെ ഇന്ത്യ ശുദ്ധമായ ഊർജ്ജത്തിനും ശുദ്ധമായ ചലനാത്മകതയ്ക്കുമുള്ള വിശ്വസനീയ കേന്ദ്രമായി അതിവേഗം വളർന്നുവരുന്നതായി ശ്രീ മോദി  ഊന്നിപ്പറഞ്ഞു.

ലോകം മുഴുവൻ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നേരിടുന്ന സമയത്ത്, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ നയപരമായ തീരുമാനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടുവെന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014 ൽ, രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിച്ചതിനെത്തുടർന്ന്, ഈ പരിവർത്തനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഓർമ്മിപ്പിച്ചുകൊണ്ട്, മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിന് തുടക്കമിട്ടതും ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ അതിന്റെ നിർമ്മാണ മേഖലയെ കാര്യക്ഷമവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ദർശനത്തെ പിന്തുണയ്ക്കുന്നതിനായി വ്യാവസായിക ഇടനാഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തുടനീളം പ്ലഗ്-ആൻഡ്-പ്ലേ(ഉടനടി പ്രവർത്തനക്ഷമമാകുന്നത്)അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ നിരവധി മേഖലകളിലെ നിർമ്മാതാക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

പ്രധാന പരിഷ്കാരങ്ങളിലൂടെ നിക്ഷേപകർ നേരിടുന്ന ദീർഘകാല വെല്ലുവിളികൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഈ പരിഷ്കാരങ്ങൾ നിക്ഷേപകർക്ക് ഇന്ത്യൻ ഉൽപ്പാദനത്തിൽ നിക്ഷേപിക്കുന്നത് എളുപ്പമാക്കിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഈ ശ്രമങ്ങളുടെ പ്രകടമായ ഫലങ്ങൾ എടുത്തുകാട്ടികൊണ്ട്, ഈ ദശകത്തിൽ മാത്രം ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദനം ഏകദേശം 500 ശതമാനം വർദ്ധിച്ചു എന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ ഉൽപ്പാദനം 2014 നെ അപേക്ഷിച്ച് 2,700 ശതമാനം വരെ വർദ്ധിച്ചുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ പ്രതിരോധ ഉൽപ്പാദനവും 200 ശതമാനത്തിലധികം വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. ഈ വിജയം ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളെയും പ്രചോദിപ്പിക്കുന്നുണ്ടെന്നും പരിഷ്കാരങ്ങളും നിക്ഷേപവും സംബന്ധിച്ച് സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് മുഴുവൻ രാജ്യത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനായി വികസന അനുകൂല നയങ്ങളും പരിഷ്കാരങ്ങളും, മെച്ചപ്പെടുത്തിയ ബിസിനസ്സ് ചെയ്യൽ സൗകര്യങ്ങളോടെ കൊണ്ടുവരാൻ ശ്രീ മോദി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

"ഇന്ത്യ ഇവിടം കൊണ്ട് നിർത്തില്ല;  മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളിൽ, കൂടുതൽ മികവ് കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ  ലക്ഷ്യം", ഈ പുരോഗതി കൈവരിക്കുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് മിഷൻ മാനുഫാക്ചറിംഗിന് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയുടെ ശ്രദ്ധ ഇപ്പോൾ ഭാവി വ്യവസായങ്ങളിലേക്കാണ് മാറുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളം ആറ് പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നതോടെ സെമികണ്ടക്ടർ മേഖല എങ്ങനെ മുന്നേറുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയും സ്ഥിരീകരിച്ചു.

 

അപൂർവ-ഭൗമ മൂലകങ്ങൾ കൊണ്ടുള്ള  മാഗ്നറ്റുകളുടെ കുറവ് മൂലം വാഹന വ്യവസായം നേരിടുന്ന വെല്ലുവിളികളിൽ ഇന്ത്യാ ഗവൺമെന്റ് ശ്രദ്ധാലുവാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ മേഖലയിലെ ദേശീയ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി, നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ തുടക്കം അദ്ദേഹം പരാമർശിച്ചു. ഈ ദൗത്യത്തിന് കീഴിൽ, നിർണായക ധാതുക്കൾ തിരിച്ചറിയുന്നതിനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി 1,200-ലധികം പര്യവേക്ഷണ കാമ്പെയ്‌നുകൾ നടത്തും.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം നയതന്ത്ര ബന്ധങ്ങൾക്കപ്പുറത്തേക്ക് പോകുന്നുവെന്നും അത് സംസ്കാരത്തിലും പരസ്പര വിശ്വാസത്തിലും വേരൂന്നിയതാണെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി അടുത്ത ആഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും പരസ്പര വികസനത്തിൽ സ്വന്തം പുരോഗതി കാണുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാരുതി സുസുക്കിയുമായി ആരംഭിച്ച യാത്ര ഇപ്പോൾ ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗതയിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന്റെ വ്യാവസായിക സാധ്യതകൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന സംരംഭം ഗുജറാത്തിൽ ആരംഭിച്ചതായി എടുത്തുപറഞ്ഞു. ഭൂതകാലത്തെ അനുസ്മരിച്ചുകൊണ്ട്, 20 വർഷം മുമ്പ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ആരംഭിച്ചപ്പോൾ ജപ്പാൻ ഒരു പ്രധാന പങ്കാളിയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ജനങ്ങൾ തങ്ങളുടെ ജാപ്പനീസ് പതിപ്പിനെ   സ്നേഹിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ  വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ജാപ്പനീസ് ഭാഷയിൽ അച്ചടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പങ്കുവെച്ചു. ജാപ്പനീസ് അതിഥികൾക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ ജാപ്പനീസ് പാചകരീതിക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഫിനോടുള്ള ജാപ്പനീസ് താൽപ്പര്യത്തെ അദ്ദേഹം അംഗീകരിച്ചു, അവരുടെ താൽപ്പര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് 7–8 പുതിയ ഗോൾഫ് കോർട്ടുകൾ  വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കോളേജുകളും സർവകലാശാലകളും ഇപ്പോൾ ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

"ഇന്ത്യയിലേയും ജപ്പാനിലേയും  ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങൾ സഹായിക്കുന്നു. നൈപുണ്യ വികസനത്തിലും മനുഷ്യവിഭവശേഷിയിലും ഇരു രാജ്യങ്ങൾക്കും ഇപ്പോൾ പരസ്പരം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും", പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മാരുതി സുസുക്കി പോലുള്ള കമ്പനികൾ ഇത്തരം സംരംഭങ്ങളിൽ സജീവമായി പങ്കെടുക്കാനും യുവജന വിനിമയ പരിപാടികൾ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

 

വരും വർഷങ്ങളിൽ എല്ലാ പ്രധാന മേഖലകളിലും മുന്നേറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്നത്തെ ശ്രമങ്ങൾ 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യയുടെ അടിത്തറ ഉയർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ജപ്പാൻ ഒരു വിശ്വസ്ത പങ്കാളിയായി തുടരുമെന്ന വിശ്വാസം ഉറപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഇന്ത്യയിലെ ജപ്പാൻ അംബാസഡർ ശ്രീ ഒനോ കെയ്‌ച്ചി, സുസുക്കി മോട്ടോർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം പങ്കെടുത്തു.

പശ്ചാത്തലം

അഹമ്മദാബാദിലെ ഹൻസൽപൂരിലുള്ള സുസുക്കി മോട്ടോർ പ്ലാന്റിൽ പ്രധാനമന്ത്രി രണ്ട് ചരിത്ര സംരംഭങ്ങൾ  ഉദ്ഘാടനം ചെയ്തു. ഈ നാഴികക്കല്ലായ സംരംഭങ്ങൾ ഒരുമിച്ച് ചേർന്ന് , ഇന്ത്യയെ  പരിസ്ഥിതി സൗഹൃദ ചലനാത്മകതയുടെ ആഗോള കേന്ദ്രമായി ഉയർത്തുന്നതിനെ അടിവരയിടുന്നു, അതോടൊപ്പം  പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയോടുള്ള പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. 

 

മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന്റെ ഒരു പ്രധാന ഉദാഹരണമായി, സുസുക്കിയുടെ ആദ്യത്തെ ആഗോളവും  തന്ത്രപരവുമായ ബാറ്ററി ഇലക്ട്രിക് വാഹനമായ(BEV)“ഇ വിറ്റാര” (“e VITARA”)  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ വികസിത വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച BEV-കൾ കയറ്റുമതി ചെയ്യും. ഈ പ്രവർത്തനത്തോടെ , ഇന്ത്യ സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആഗോള നിർമ്മാണ കേന്ദ്രമായി പ്രവർത്തിക്കും.

ഗുജറാത്തിലെ ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ചുകൊണ്ട് ഇന്ത്യയുടെ ബാറ്ററി ഉത്പാദന മേഖലയുടെ  അടുത്ത ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തോഷിബ, ഡെൻസോ, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭമായ ഈ പ്ലാന്റ് ആഭ്യന്തര ഉൽപ്പാദനവും ശുദ്ധമായ ഊർജ്ജ നവീകരണവും വർദ്ധിപ്പിക്കും. ബാറ്ററി മൂല്യത്തിന്റെ എൺപത് ശതമാനത്തിലധികവും ഇപ്പോൾ ഇന്ത്യയ്ക്കുള്ളിൽ നിർമ്മിക്കപ്പെടുമെന്ന് ഈ വികസനം ഉറപ്പാക്കുന്നു.

 

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Vande Mataram: The first proclamation of cultural nationalism

Media Coverage

Vande Mataram: The first proclamation of cultural nationalism
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Congress and RJD only do politics of insult and abuse: PM Modi in Bhabua, Bihar
November 07, 2025
In Bhabua, PM Modi urges voters: One vote for the NDA can stop infiltrators; one vote can protect your identity
They will shake you down, drag people from their homes and run a reign of terror as their own songs glorify violence: PM Modi takes a dig at opposition
Congress leaders never talk about the RJD’s manifesto, calling it ‘a bunch of lies’: PM Modi at Bhabua rally

भारत माता की... भारत माता की... भारत माता की...
मां मुंडेश्वरी के ई पावन भूमि पर रऊआ सब के अभिनंदन करअ तानी।

कैमूर की इस पावन भूमि पर चारों दिशाओं से आशीर्वाद बरसता है। मां बिंध्यवासिनी, मां ताराचंडी, मां तुतला भवानी, मां छेरवारी, सब यहीं आसपास विराजती हैं। चारों ओर शक्ति ही शक्ति का साम्राज्य है। और मेरे सामने...विशाल मातृशक्ति है...जिनका आशीर्वाद हमेशा हम सभी पर रहा है... NDA पर रहा है। और मैं बिहार की मातृशक्ति का आभारी हूं। पहले चरण में NDA के उम्मीदवारों के पक्ष में जबरदस्त मतदान हुआ है। अब कैमूर की बारी है...अब रोहतास की बारी है...मैं इस मंच पर NDA के इन सभी उम्मीदवारों के लिए...आप सभी का साथ और समर्थन मांगने आया हूं। आपके आशीर्वाद मांगने के लिए आया हूं.. तो मेरे साथ बोलिए... फिर एक बार...फिर एक बार...NDA सरकार! फिर एक बार... फिर एक बार... फिर एक बार... बिहार में फिर से...सुशासन सरकार !

साथियों,
जब ये चुनाव शुरू हुआ था...तो RJD और कांग्रेस के लोग फूल-फूल के गुब्बारा हुए जा रहे थे।और RJD और कांग्रेस के नामदार आसमान पर पहुंचे हुए थे। लेकिन चुनाव प्रचार के दौरान RJD-कांग्रेस के गुब्बारे की हवा निकलनी शुरू हुई...और पहले चरण के बाद इनका गुब्बारा पूरी तरह फूट गया है। अब तो आरजेडी-कांग्रेस का इकोसिस्टम...उनके समर्थक भी कह रहे हैं...फिर एक बार... फिर एक बार...NDA सरकार!

साथियों,
आरजेडी-कांग्रेस ने बिहार के युवाओं को भ्रमित करने की बहुत कोशिश की..लेकिन उनकी सारी प्लानिंग फेल हो गई...इसका एक बहुत बड़ा कारण है...बिहार का जागरूक नौजवान... बिहार का नौजवान ये देख रहा है कि आरजेडी-कांग्रेस वालों के इरादे क्या हैं।

साथियों,
जंगलराज के युवराज से जब भी पूछा जाता है कि जो बड़े-बडे झूठ उन्होंने बोले हैं...वो पूरे कैसे करेंगे...तो वो कहते हैं...उनके पास प्लान है... और जब पूछा जाता है कि भाई बताओ कि प्लान क्या है.. तो उनके मुंह में दही जम जाता है, मुंह में ताला लग जाता है.. उत्तर ही नहीं दे पाते।

साथियों,
आरजेडी वालों का जो प्लान है...उससे मैं आज आप सब को, बिहार को और देश को भी सतर्क कर रहा हूं। आप देखिए....आरजेडी के नेताओं के किस तरह के गाने वायरल हो रहे हैं। चुनाव प्रचार के जो गाने हैं कैसे गाने वायरल हो रहे हैं। आरजेडी वालों का एक गाना है...आपने भी सुना होगा आपने भी वीडियों में देखा होगा। आरजेडी वालों का एक गाना है। आएगी भइया की सरकार... क्या बोलते हैं आएगी भइया की सरकार, बनेंगे रंगदार! आप सोचिए...ये RJD वाले इंतजार कर रहे हैं कि कब उनकी सरकार आए और कब अपहरण-रंगदारी ये पुराना गोरखधंधा फिर से शुरू हो जाए। RJD वाले आपको रोजगार नहीं देंगे...ये तो आपसे रंगदारी वसूलेंगे.. रंगदारी ।

साथियों,
RJD वालों का एक और गाना है... अब देखिए, ये क्या-क्या कर रहे हैं, क्या-क्या सोच रहे हैं...और मैं तो देशवासियों से कहूंगा। देखिए, ये बिहार में जमानत पर जो लोग हैं वो कैसे लोग है.. उनका क्या गाना है भइया के आबे दे सत्ता... भइया के आबे दे सत्ता...कट्टा सटा के उठा लेब घरवा से, आप अंदाजा लगा सकते हैं कि ये जंगलराज वाले सरकार में वापसी के लिए क्यों इतना बेचैन हैं। इन्हें जनता की सेवा नहीं करनी...इन्हें जनता को कट्टा दिखाकर लूटना है...उन्हें घर से उठवा लेना है। साथियों, आरजेडी का एक और गाना चल रहा है...बताऊं... बताऊं.. कैसा गाना चल रहा है.. मारब सिक्सर के 6 गोली छाती में...यही इनका तौर-तरीका है...यही इनका प्लान है...इनसे कोई भी सवाल पूछेगा तो यही जवाब मिलेगा...मारब सिक्सर के 6 गोली छाती में...

साथियों,
यही जंगलराज की आहट है। ये बहनों-बेटियों को गरीब, दलित-महादलित, पिछड़े, अतिपिछड़े समाज के लोगों को डराने का प्रयास है। भय पैदा करने का खेल है इनका। साथियों, जंगलराज वाले कभी कोई निर्माण कर ही नहीं सकते वे तो बर्बादी और बदहाली के प्रतीक हैं। इनकी करतूतें देखनी हों तो डालमिया नगर में दिखती हैं। रोहतास के लोग इस बात को अच्छी तरह जानते हैं।
((साथी आप तस्वीर लाए हैं, मैं अपनी टीम को कहता हूं वे ले लेते हैं, लेकिन आप तस्वीर ऊपर करते हैं तो पीछे दिखता नहीं है। मैं आपका आभारी हूं। आप ले आए हैं... मैं मेरे टीम को कहता हूं, जरा ले लीजिए भाई। और आप बैठिए नीचे। वे ले लेंगे। बैठिए, पीछे औरों को रुकावट होती है.. ठीक है भैया ))

साथियों,
अंग्रेज़ों के जमाने में डालमिया नगर की नींव पड़ी थी। दशकों के परिश्रम के बाद। एक फलता-फूलता औद्योगिक नगर बनता जा रहा था। लेकिन फिर कुशासन की राजनीति आ गई। कुशासन की राजनीति आ गई, जंगलराज आ गया। फिरौती, रंगदारी, करप्शन, कट-कमीशन, हत्या, अपहरण, धमकी, हड़ताल यही सब होने लगा। देखते ही देखते जंगलराज ने सबकुछ तबाह कर दिया।

साथियों,
जंगलराज ने बिहार में विकास की हर संभावना की भ्रूण हत्या करने का काम किया था। मैं आपको एक और उदाहरण याद दिलाता हूं। आप कैमूर में देखिए, प्रकृति ने क्या कुछ नहीं दिया है। ये आकर्षक पर्यटक स्थलों में से एक हो सकता था। लेकिन जंगलराज ने ये कभी होने नहीं दिया। जहां कानून का राज ना हो...जहां माओवादी आतंक हो बढ़ रहा हो.. क्या वहां पर कोई टूरिज्म जाएगा क्या? जरा बताइए ना जाएगा क्या? नहीं जाएगा ना.. नीतीश जी ने आपके इस क्षेत्र को उस भयानक स्थिति से बाहर निकाला है। मुझे खुशी है कि अब धीरे-धीरे यहा पर्यटकों की संख्या बढ़ रही है। जिस कर्कटगढ़ वॉटरफॉल... उस वाटरफॉल के आसपास माओवादी आतंक का खौफ होता था। आज वहां पर्यटकों की रौनक रहती है... यहां जो हमारे धाम हैं...वहां तीर्थ यात्रियों की संख्या लगातार बढ़ रही है। जागृत देवता हरषू ब्रह्म के दर्शन करने लोग आते हैं। आज यहां नक्सलवाद...माओवादी आतंक दम तोड़ रहा है....

साथियों,
यहां उद्योगों और पर्यटन की जो संभावनाएं बनी हैं... इसका हमें और तेजी से विस्तार करना है...देश-विदेश से लोग यहां बिहार में पूंजी लगाने के लिए तैयार हैं...बस उन्हें लालटेन, पंजे और लाल झंडे की तस्वीर भी नहीं दिखनी चाहिए। अगर दिख गई.. तो वे दरवाजे से ही लौट जाएंगे इसलिए हमें संकल्प लेना है...हमें बिहार को जंगलराज से दूर रखना है।

साथियों,
बिहार के इस चुनाव में एक बहुत ही खास बात हुई है। इस चुनाव ने कांग्रेस-आरजेडी के बीच लड़ाई को सबके सामने ला दिया है। कांग्रेस-आरजेडी की जो दीवार है ना वो टूट चुकी है कांग्रेस-आरजेडी की टूटी दीवार पर ये लोग चाहे जितना ‘पलस्तर’ कर लें... अब दोनों पार्टियों के बीच खाई गहरी होती जा रही है। पलस्तर से काम चलने वाला नहीं है। आप देखिए, इस क्षेत्र में भी कांग्रेस के नामदार ने रैलियां कीं। लेकिन पटना के नामदार का नाम नहीं लिया। कितनी छुआछूत है देखिए, वो पटना के नामदार का नाम लेने को तैयार नहीं है। कांग्रेस के नामदार दुनिया-जहां की कहानियां कहते हैं, लेकिन आरजेडी के घोषणापत्र पर, कोई सवाल पूछे कि भाई आरजेडी ने बड़े-बड़े वादे किए हैं इस पर क्या कहना है तो कांग्रेस के नामदार के मुंह पर ताला लग जाता है। ये कांग्रेस के नामदार अपने घोषणापत्र की झूठी तारीफ तक नहीं कर पा रहे हैं। एक दूसरे को गिराने में जुटे ये लोग बिहार के विकास को कभी गति नहीं दे सकते।

साथियों,
ये लोग अपने परिवार के अलावा किसी को नहीं मानते। कांग्रेस ने बाबा साहेब आंबेडकर की राजनीति खत्म की...क्योंकि बाब साहेब का कद दिल्ली में बैठे शाही रिवार से ऊंचा था। इन्होंने बाबू जगजीवन राम को भी सहन नहीं किया। सीताराम केसरी...उनके साथ भी ऐसा ही किया. बिहार के एक से बढ़कर एक दिग्गज नेता को अपमानित करना यही शाही परिवार का खेल रहा है। जबकि साथियों, भाजपा के, NDA के संस्कार...सबको सम्मान देने के हैं...सबको साथ लेकर चलने के हैं।

हमें लाल मुनी चौबे जी जैसे वरिष्ठों ने सिखाया है...संस्कार दिए हैं। यहां भभुआ में भाजपा परिवार के पूर्व विधायक, आदरणीय चंद्रमौली मिश्रा जी भी हमारी प्रेरणा हैं...अब तो वो सौ के निकट जा रहे हैं.. 96 साल के हो चुके हैं... और जब कोरोना का संकट आया तब हम हमारे सभी सीनियर को फोन कर रहा था। तो मैंने मिश्राजी को भी फोन किया। चंद्रमौली जी से मैंने हालचाल पूछे। और मैं हैरान था कि ये उमर, लेकिन फोन पर वो मेरा हाल पूछ रहे थे, वो मेरा हौसला बढ़ा रहे थे। ये इस धरती में आदरणीय चंद्रमौली मिश्रा जी जैसे व्यक्तित्वों से सीखते हुए हम भाजपा के कार्यकर्ता आगे बढ़ रहे हैं।

साथियों,
ऐसे वरिष्ठों से मिले संस्कारों ने हमें राष्ट्रभक्तों का देश के लिए जीने-मरने वालों का सम्मान करना सिखाया है। इसलिए, हमने बाबा साहेब आंबेडकर से जुड़े स्थानों को पंचतीर्थ के रूप में विकसित किया। और मैं तो काशी का सांसद हूं, मेरे लिए बड़े गर्व की बात है कि बनारस संत रविदास जी की जन्मभूमि है। संत रविदास की जयंति पर...मुझे कई बार वहां जाने का सौभाग्य प्राप्त हुआ है। 10-11 साल पहले वहां क्या स्थिति थी...और आज वहां कितनी सुविधाएं श्रद्धालुओं के लिए बनी हैं... इसकी चर्चा बनारस में, और बनारस के बाहर भी सभी समाजों में होती है।

साथियों,
बनारस ही नहीं...भाजपा सरकार मध्य प्रदेश के सागर में भी संत रविदास का भव्य मंदिर और स्मारक बना रही है। हाल ही में...मुझे कर्पूरी ग्राम जाने का अवसर मिला था..वहां पिछले कुछ वर्षों में सड़क, बिजली, पानी, शिक्षा और स्वास्थ्य से जुड़ी सुविधाओं का विस्तार हुआ है। कर्पूरीग्राम रेलवे स्टेशन को आधुनिक बनाया जा रहा है। साथियों, ये हमारी ही सरकार है...जो देशभर में आदिवासी स्वतंत्रता सेनानियों के स्मारक बना रही है। भगवान बिरसा मुंडा के जन्मदिवस को...हमने जनजातीय गौरव दिवस घोषित किया है। 1857 के क्रांतिवीर...वीर कुंवर सिंह जी की विरासत से भावी पीढ़ियां प्रेरित हों...इसके लिए हर वर्ष व्यापक तौर पर विजय दिवस का आयोजन किया जा रहा है।

साथियों,
कैमूर को धान का कटोरा कहा जाता है। और हमारे भभुआ के मोकरी चावल की मांग दुनियाभर में हो रही है। प्रभु श्रीराम को भोग में यही मोकरी का चावल अर्पित किया जाता है। राम रसोई में भी यही चावल मिलता है। आप मुझे बताइए साथियों, आप अयोध्या का राम मंदिर देखते हैं। या उसके विषय में सुनते हैं। यहां पर बैठा हर कोई मुझे जवाब दे, जब राममंदिर आप देखते हैं या उसके बारे में सुनते हैं तो आपको गर्व होता है कि नहीं होता है? माताओं-बहनों आपको गर्व होता है कि नहीं होता है? भव्य राम मंदिर का आपको आनंद आता है कि नहीं आता है? आप काशी में बाबा विश्वनाथ का धाम देखते हैं, आपको गर्व होता है कि नहीं होता है? आपका हृदय गर्व से भर जाता है कि नहीं भर जाता है? आपका माथा ऊंचा होता है कि नहीं होता है? आपको तो गर्व होता है। हर हिंदुस्तानी को गर्व होता है, लेकिन कांग्रेस-RJD के नेताओं को नहीं होता। ये लोग दुनियाभर में घूमते-फिरते हैं, लेकिन अयोध्या नहीं जाते। राम जी में इनकी आस्था नहीं है और रामजी के खिलाफ अनाप-शनाप बोल चुके हैं। उनको लगता है कि अगर अयोध्या जाएंगे, प्रभु राम के दर्शन करेंगे तो उनके वोट ही चले जाएंगे, डरते हैं। उनकी आस्था नाम की कोई चीज ही नहीं है। लेकिन मैं इनलोगों से जरा पूछना चाहता हूं.. ठीक है भाई चलो भगवान राम से आपको जरा भय लगता होगा लेकिन राम मंदिर परिसर में ही, आप मे से तो लोग गए होंगे। उसी राम मंदिर परिसर में भगवान राम विराजमान हैं, वहीं पर माता शबरी का मंदिर बना है। महर्षि वाल्मीकि का मंदिर बना है। वहीं पर निषादराज का मंदिर बना है। आरजेडी और कांग्रेस के लोग अगर रामजी के पास नहीं जाना है तो तुम्हारा नसीब, लेकिन वाल्मीकि जी के मंदिर में माथा टेकने में तुम्हारा क्या जाता है। शबरी माता के सामने सर झुकाने में तुम्हारा क्या जाता है। अरे निषादराज के चरणों में कुछ पल बैठने में तुम्हारा क्या जाता है। ये इसलिए क्योंकि वे समाज के ऐसे दिव्य पुरुषों को नफरत करते हैं। अपने-आपको ही शहंशाह मानते हैं। और इनका इरादा देखिए, अभी छठ मैया, छठी मैया, पूरी दुनिया छठी मैया के प्रति सर झुका रही है। हिंदुस्तान के कोने-कोने में छठी मैया की पूजा होने लगी है। और मेरे बिहार में तो ये मेरी माताएं-बहनें तीन दिन तक इतना कठिन व्रत करती है और आखिर में तो पानी तक छोड़ देती हैं। ऐसी तपस्या करती है। ऐसा महत्वपूर्ण हमारा त्योहार, छठी मैया की पूजा ये कांग्रेस के नामदार छठी मैया की इस पूजा को, छटी मैया की इस साधना को, छठी मैया की इस तपस्या को ये ड्रामा कहते हैं.. नौटंकी कहते हैं.. मेरी माताएं आप बताइए.. ये छठी मैया का अपमान है कि नहीं है? ये छठी मैया का घोर अपमान करते हैं कि नहीं करते हैं? ये छठी मैया के व्रत रखने वाली माताओ-बहनों का अपमान करते हैं कि नहीं करते हैं? मुझे बताइए मेरी छठी मैया का अपमान करे उसको सजा मिलनी चाहिए कि नहीं मिलनी चाहिए? पूरी ताकत से बताइए उसे सजा मिलनी चाहिए कि नहीं मिलनी चाहिए? अब मैं आपसे आग्रह करता हूं। अभी आपके पास मौका है उनको सजा करने का। 11 नवंबर को आपके एक वोट से उन्हें सजा मिल सकती है। सजा दोगे? सब लोग सजा दोगे?

साथियों,
ये आरजेडी-कांग्रेस वाले हमारी आस्था का अपमान इसलिए करते हैं, हमारी छठी मैया का अपमान इसलिए करते हैं। हमारे भगवान राम का अपमान इसलिए करते हैं ताकि कट्टरपंथी खुश रहें। इनका वोटबैंक नाराज ना हो।

साथियों,
ये जंगलराज वाले, तुष्टिकरण की राजनीति में एक कदम और आगे बढ़ गए हैं। ये अब घुसपैठियों का सुरक्षा कवच बन रहे हैं। हमारी सरकार गरीबों को मुफ्त अनाज-मुफ्त इलाज की सुविधा देती है। RJD-कांग्रेस के नेता कहते हैं ये सुविधा घुसपैठियों को भी देना चाहिए। गरीब को जो पक्का आवास हम दे रहे हैं, वो घुसपैठियों को भी देना चाहिए ऐसा कह रहे हैं। मैं जरा आपसे पूछना चाहता हूं, क्या आपके हक का अनाज घुसपैठिये को मिलना चाहिए क्या? आपके हक का आवास घुसपैठिये को मिलना चाहिए क्या? आपके बच्चों का रोजगार घुसपैठियों को जाना चाहिए क्या? भाइयों-बहनों मैं आज कहना नहीं चाहता लेकिन तेलंगाना में उनके एक मुख्यमंत्री के भाषण की बड़ी चर्चा चल रही है। लेकिन दिल्ली में एयरकंडीसन कमरों में जो सेक्युलर बैठे हैं ना उनके मुंह में ताला लग गया है। उनका भाषण चौंकाने वाला है। मैं उसकी चर्चा जरा चुनाव के बाद करने वाला हूं। अभी मुझे करनी नहीं है। लेकिन मैं आपसे कहना चाहता हूं मैं आपको जगाने आया हूं। मैं आपको चेताने आया हूं। इनको, कांग्रेस आरजेडी इन जंगलराज वालों को अगर गलती से भी वोट गया तो ये पिछले दरवाज़े से घुसपैठियों को भारत की नागरिकता दे देंगे। फिर आदिवासियों के खेतों में महादलितों-अतिपिछड़ों के टोलों में घुसपैठियों का ही बोलबाला होगा। इसलिए मेरी एक बात गांठ बांध लीजिए। आपका एक वोट घुसपैठियों को रोकेगा। आपका एक वोट आपकी पहचान की रक्षा करेगा।

साथियों,
नरेंद्र और नीतीश की जोड़ी ने बीते वर्षों में यहां रोड, रेल, बिजली, पानी हर प्रकार की सुविधाएं पहुंचाई हैं। अब इस जोड़ी को और मजबूत करना है। पीएम किसान सम्मान निधि के तहत...किसानों को अभी छह हज़ार रुपए मिलते हैं।बिहार में फिर से सरकार बनने पर...तीन हजार रुपए अतिरिक्त मिलेंगे। यानी कुल नौ हज़ार रुपए मिलेंगे। मछली पालकों के लिए अभी पीएम मत्स्य संपदा योजना चल रही है। केंद्र सरकार...मछली पालकों को किसान क्रेडिट कार्ड दे रही है। अब NDA ने..मछुआरे साथियों के लिए जुब्बा सहनी जी के नाम पर नई योजना बनाने का फैसला लिया है। इसके तहत मछली के काम से जुड़े परिवारों को भी नौ हज़ार रुपए दिए जाएंगे।

साथियों,
डबल इंजन सरकार का बहुत अधिक फायदा...हमारी बहनों-बेटियों को हो रहा है। हमारी सरकार ने..बेटियों के लिए सेना में नए अवसरों के दरवाज़े खोले हैं...सैनिक स्कूलों में अब बेटियां भी पढ़ाई कर रही हैं। यहां नीतीश जी की सरकार ने...बेटियों को नौकरियों में आरक्षण दिया है। मोदी का मिशन है कि बिहार की लाखों बहनें...लखपति दीदी बनें। नीतीश जी की सरकार ने भी जीविका दीदियों के रूप में, बहनों को और सशक्त किया है।

साथियों,
आजकल चारों ओर मुख्यमंत्री महिला रोजगार योजना की चर्चा है। अभी तक एक करोड़ 40 लाख बहनों के बैंक-खाते में दस-दस हज़ार रुपए जमा हो चुके हैं। NDA ने घोषणा की है कि फिर से सरकार बनने के बाद...इस योजना का और विस्तार किया जाएगा।

साथियों,
बिहार आज विकास की नई गाथा लिख रहा है। अब ये रफ्तार रुकनी नहीं चाहिए। आपको खुद भी मतदान करना है...और जो साथी त्योहार मनाने के लिए गांव आए हैं... उनको भी कहना है कि वोट डालकर ही वापस लौटें...याद रखिएगा...जब हम एक-एक बूथ जीतेंगे...तभी चुनाव जीतेंगे। जो बूथ जीतेगा वह चुनाव जीतेगा। एक बार फिर...मैं अपने इन साथियों के लिए, मेरे सभी उम्मीदवारों से मैं आग्रह करता हूं कि आप आगे आ जाइए.. बस-बस.. यहीं रहेंगे तो चलेगा.. मैं मेरे इन सभी साथियों से उनके लिए आपसे आशीर्वाद मांगने आया हूं। आप सभी इन सब को विजयी बनाइए।

मेरे साथ बोलिए...
भारत माता की जय!
भारत माता की जय!
भारत माता की जय!
वंदे... वंदे... वंदे... वंदे...
बहुत-बहुत धन्यवाद।