PM Modi campaigns in Bijnor, Uttar Pradesh, urges people to vote for BJP
Shri Modi questions Samajwadi party for attacking & getting BJP workers arrested without reason
Farmer welfare is most vital for us. Our Government has brought the Pradhan Mantri Fasal Bima Yojana: PM
Chaudhary Charan Singh Kisan Kalyan Kosh would be created for farmers’ welfare, says Shri Modi
People in UP must question the SP government that what development works have been done in the state in last five years: Shri Modi

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രചാരണം നടത്തി. ഉത്തർപ്രദേശിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്നത്  അവരുടെ ഉത്സാഹം കാണുന്നതിൽനിന്ന് വ്യക്തമാണെന്ന് പ്രധാനമന്ത്രി  പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരു ബി.ജെ.പി. സർക്കാരിനുവേണ്ടി വോട്ട് ചെയ്യുവാൻ  ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

സമാജ്വാദി പാർട്ടിയെ പ്രഹരിച്ചുകൊണ്ട്, ശ്രീ മോദി പറഞ്ഞു, "ഓരോ നിയമസഭാമണ്ഡലത്തിലും ഒരു  തെറ്റും ചെയ്യാത്ത  ബിജെപി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നു. സർക്കാരുകൾ ഇങ്ങനെയാണോ  പ്രവർത്തിക്കേണ്ടത്? രാഷ്ട്രീയ എതിരാളികൾക്കെതിരെ നിയമം ദുരുപയോഗം ചെയ്യാൻ പാടുണ്ടോ?"

എസ്.പി. സർക്കാരിന് സംസ്ഥാനത്തെ ദരിദ്രരുടെയും  സത്യസന്ധരായ പൗരന്മാരുടെയും  താൽപര്യങ്ങൾ സംരക്ഷിക്കാൻ  കഴിയുന്നില്ല എന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ  ഉയരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടു ശ്രീ മോദി പറഞ്ഞു  “സംസ്ഥാനത്തെ നിർഭാഗ്യകരമായ ബലാത്സംഗ സംഭവങ്ങൾക്ക്  ശേഷം സമാജ്വാദി പാർട്ടി നേതാക്കൾ എന്താണ് പറയുന്നത്? അത്തരത്തിലുള്ള  ആക്ഷേപകരമായ പ്രസ്‌താവനവകൾ അസ്വീകാര്യമാണ്.”

ശ്രീ മോദി കോൺഗ്രസിനെയും ആക്രമിച്ചുകൊണ്ട്, അവർ നിലനിൽപ്പിന് വേണ്ടി  എന്തും ചെയ്യുമെന്ന് പറഞ്ഞു. “ കോൺഗ്രസ് നിലനിൽപ്പിനായി എന്തും ചെയ്യും, വർഷങ്ങളായി പരസ്പരം പോരാടിയിരുന്ന എസ്.പിയുമായി സഖ്യമുണ്ടാക്കുക പോലും ചെയ്തിരിക്കുന്നു."

കരിമ്പ് കർഷകരുടെ ക്ഷേമം  ബിജെപി സർക്കാരിന് പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "എന്തുകൊണ്ട് ഉത്തർപ്രദേശിലെ കരിമ്പ് കർഷകർക്ക് അവരുടെ  കുടിശ്ശിക ലഭിക്കുന്നില്ല? എന്തുകൊണ്ടാണ് കർഷകർക്ക് നീതി ലഭിക്കാത്തത്? അവരുടെ കുടിശ്ശികകൾ തീർക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും."

കേന്ദ്രത്തിന്റെ പ്രധാൻമന്ത്രി ഫസൽ ബീമാ യോജനയെക്കുറിച്ച് പ്രധാനമന്ത്രി മോദി ദീർഘമായി സംസാരിച്ചു. "കർഷകക്ഷേമം നമുക്ക് ഏറ്റവും പ്രധാനമാണ്. ഞങ്ങളുടെ സർക്കാർ പ്രധാൻമന്ത്രി ഫസൽ ബീമാ യോജന നടപ്പാക്കി. ഇത്  നമ്മുടെ കൃഷിക്കാർക്ക് കുറഞ്ഞ പ്രീമിയത്തിൽ  പരമാവധി ഇൻഷ്വറൻസ് ഉറപ്പാക്കുന്നു."

കർഷകരുടെ ക്ഷേമത്തിനായി ഒരു ചൗധരി ചരൺ സിങ് കിസാൻ കല്യാൺ കോശ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാത്ത, പാപ്തിയില്ലാത്ത  സംസ്ഥാന സർക്കാരിനെ  ഉത്തർപ്രദേശിലെ ജനങ്ങൾ അർഹിക്കുന്നില്ല എന്ന് മോദി പ്രസ്താവിച്ചു. “കേന്ദ്രവിഹിതങ്ങൾ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അത് സംസ്ഥാനത്തിൻ്റെ ക്ഷേമത്തിനായി വിനിയോഗിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് എന്ത് വികസന പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത് എന്ന് ഉത്തർപ്രദേശിലെ ജനങ്ങൾ എസ്.പി. സർക്കാരിനോട് ചോദിക്കണം? അവർ സംസ്ഥാനത്തിന്റെ പ്രകൃതിസമ്പത്ത്  കൊള്ളയടിക്കുന്ന ഒരു നേതാവുമായി വേദി പങ്കിട്ടുകൊണ്ടാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്" എന്നദ്ദേഹം കൂട്ടിച്ചേർത്തു.

Click here to read the full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Muffler, cap, gloves: PM recalls gifts a New Zealander gave him 25-30 years ago

Media Coverage

Muffler, cap, gloves: PM recalls gifts a New Zealander gave him 25-30 years ago
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the passing of legendary playback singer S. Janaki Amma
July 12, 2026

The Prime Minister, Shri Narendra Modi, has expressed deep grief over the passing of distinguished playback singer S. Janaki Amma.

The Prime Minister said that her passing is an irreparable loss to the world of music and culture. He noted that her songs in various languages were popular across generations and gave voice to every emotion with unparalleled grace and versatility.

Shri Modi said that her melodies will continue to enchant listeners in the years to come.

The Prime Minister wrote on X;

“The passing of the distinguished playback singer S. Janaki Amma is an irreparable loss to the world of music and culture. Her songs in various languages were popular across generations. They gave voice to every emotion with unparalleled grace as well as versatility. Her melodies will continue to enchant listeners in the years to come. My heartfelt condolences to her family, countless admirers and the entire music fraternity in this hour of grief. Om Shanti.”