Marathi being recognised as a Classical Language is a moment of pride for everyone: PM
Along with Marathi, Bengali, Pali, Prakrit and Assamese languages ​​have also been given the status of classical languages, I also congratulate the people associated with these languages: PM
The history of Marathi language has been very rich: PM
Many revolutionary leaders and thinkers of Maharashtra used Marathi language as a medium to make people aware and united: PM
Language is not just a medium of communication, it is deeply connected with culture, history, tradition and literature: PM

മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അജിത് പവാർ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ആശാ തായ് ജി. , പ്രശസ്ത അഭിനേതാക്കളായ ഭായ് സച്ചിൻ ജി, നാംദേവ് കാംബ്ലെ ജി, സദാനന്ദ് മോർ ജി, മഹാരാഷ്ട്ര ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ദീപക് ജി, മംഗൾ പ്രഭാത് ലോധ ജി, ബി ജെ പിയുടെ മുംബൈ പ്രസിഡന്റ് ഭായ് ആശിഷ് ജി, മറ്റ് പ്രമുഖരേ, സഹോദരങ്ങളേ, സഹോദരിമാരേ!

മറാത്തി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചതിന് മഹാരാഷ്ട്രയിലും മഹാരാഷ്ട്രയ്ക്ക് പുറത്തും ലോകമെമ്പാടുമുള്ള മറാത്തി സംസാരിക്കുന്ന എല്ലാ ആളുകൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കാൻ തുടക്കത്തിലേ ഞാൻ ആഗ്രഹിക്കുന്നു.

കേന്ദ്ര ഗവൺമെന്റ് മറാത്തി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകി. ഇന്ന് മറാത്തി ഭാഷയുടെ ചരിത്രത്തിലെ ഒരു സുവർണ്ണ നിമിഷമാണ്, മോർ ജി അത് വളരെ നന്നായി സംഗ്രഹിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളും മറാത്തി സംസാരിക്കുന്ന ഓരോ വ്യക്തിയും പതിറ്റാണ്ടുകളായി ഈ തീരുമാനത്തിനായി കാത്തിരിക്കുകയാണ്, ഈ നിമിഷം. മഹാരാഷ്ട്രയുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സംഭാവന ചെയ്യാനുള്ള പദവി ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. സന്തോഷത്തിന്റെ ഈ നിമിഷം പങ്കുവയ്ക്കാൻ ഞാൻ നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഇവിടെയുണ്ട്. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കൊപ്പം ക്ലാസിക്കൽ ഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്. ഈ ഭാഷകളുമായി ബന്ധപ്പെട്ട ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

മറാത്തി ഭാഷയുടെ ചരിത്രം വളരെ സമ്പന്നമാണ്. ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ വിജ്ഞാന ധാരകൾ അനേകം തലമുറകൾക്ക് വഴികാട്ടിയും ഇന്നും നമുക്ക് വഴി കാണിച്ചുതരുന്നു. ഈ ഭാഷയിലൂടെ സന്ത് ജ്ഞാനേശ്വർ ജനങ്ങളെ വേദാന്ത ചർച്ചകളുമായി ബന്ധിപ്പിച്ചു. ഗീതാജ്ഞാനത്തിലൂടെ ജ്ഞാനേശ്വരി (പുസ്തകം) ഭാരതത്തിന്റെ ആത്മീയ ജ്ഞാനത്തെ പുനരുജ്ജീവിപ്പിച്ചു. ഈ ഭാഷയിലൂടെ സന്ത് നാംദേവ് ഭക്തി പ്രസ്ഥാനത്തിന്റെ അവബോധം ശക്തിപ്പെടുത്തി. അതുപോലെ, സന്ത് തുക്കാറാം മറാഠി ഭാഷയിൽ മതബോധത്തിനായുള്ള പ്രചാരണത്തിന് നേതൃത്വം നൽകി, സന്ത് ചൊഖാമേല സാമൂഹിക മാറ്റത്തിനുള്ള പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി.

ഇന്ന്, മഹാരാഷ്ട്രയെയും മറാത്തി സംസ്‌കാരത്തെയും ഉയർത്തിയ മഹാൻമാരായ സന്യാസിമാർക്ക് ഞാൻ എന്റെ അഗാധമായ അഭിവാദനങ്ങൾ അർപ്പിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വർഷത്തിൽ രാജ്യം മുഴുവൻ നൽകുന്ന ബഹുമതിക്കുള്ള ആദരവാണ് മറാത്തി ഭാഷയ്ക്ക് ലഭിച്ച അംഗീകാരം.

 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം മറാത്തി ഭാഷയുടെ സംഭാവനയാൽ സമ്പന്നമാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള നിരവധി വിപ്ലവ നേതാക്കളും ചിന്തകരും ജനങ്ങളെ ഉണർത്താനും ഒന്നിപ്പിക്കാനും മറാത്തി ഒരു മാധ്യമമായി ഉപയോഗിച്ചു. ലോകമാന്യ തിലക് തന്റെ മറാത്തി പത്രമായ 'കേസരി'യിലൂടെ വൈദേശിക ഭരണത്തിന്റെ അടിത്തറ തന്നെ ഇളക്കിമറിച്ചു. മറാത്തിയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജനങ്ങളിൽ 'സ്വരാജ്' (സ്വയംഭരണം) എന്ന ആഗ്രഹം ആളിക്കത്തിച്ചു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിൽ മറാത്തി ഭാഷ നിർണായക പങ്ക് വഹിച്ചു. ഗോപാൽ ഗണേഷ് അഗാർക്കർ തന്റെ മറാത്തി പത്രമായ 'സുധാരക്' വഴി സാമൂഹിക പരിഷ്‌കാരങ്ങൾക്കായുള്ള പ്രചാരണം എല്ലാ വീടുകളിലും കൊണ്ടുവന്നു. ഗോപാലകൃഷ്ണ ഗോഖലെയും സ്വാതന്ത്ര്യസമരത്തെ നയിക്കാൻ മറാത്തി ഭാഷ ഉപയോഗിച്ചു.


സുഹൃത്തുക്കളേ,

നമ്മുടെ നാഗരികതയുടെ വികാസത്തിന്റെയും സാംസ്‌കാരിക മികവിന്റെയും കഥകൾ പരിരക്ഷിക്കുന്ന മറാത്തി സാഹിത്യം ഭാരതത്തിന്റെ അമൂല്യമായ പൈതൃകമാണ്. മറാത്തി സാഹിത്യത്തിലൂടെ, 'സ്വരാജ്' (സ്വയംഭരണം), 'സ്വദേശി' (സ്വയം ആശ്രയം), 'സ്വഭാഷ' (മാതൃഭാഷ), 'സ്വസംസ്‌കൃതി' (സ്വയം സംസ്‌കാരം) എന്നിവയുടെ ബോധം മഹാരാഷ്ട്രയിലുടനീളം വ്യാപിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ആരംഭിച്ച ഗണേശോത്സവത്തിന്റെയും ശിവജയന്തിയുടെയും പരിപാടികൾ, വീർ സവർക്കറെപ്പോലുള്ള വിപ്ലവകാരികളുടെ ചിന്തകൾ, ബാബാസാഹെബ് അംബേദ്കറുടെ സാമൂഹിക സമത്വ പ്രസ്ഥാനം, മഹർഷി കാർവെയുടെ സ്ത്രീശാക്തീകരണ കാമ്പയിൻ, മഹാരാഷ്ട്രയിലെ വ്യവസായവൽക്കരണം, കാർഷിക പരിഷ്‌കാരങ്ങൾക്കുള്ള ശ്രമങ്ങൾ എന്നിവയെല്ലാം മറാത്തി ഭാഷയിൽ നിന്നാണ് ഊർജ്ജം ഉൾക്കൊണ്ടത്. മറാത്തി ഭാഷയുമായി ബന്ധിപ്പിക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം കൂടുതൽ സമ്പന്നമാകുന്നു.

സുഹൃത്തുക്കളേ,

ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല. സംസ്‌കാരം, ചരിത്രം, പാരമ്പര്യം, സാഹിത്യം എന്നിവയുമായി ഈ ഭാഷയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. പൊവാഡയുടെ നാടൻ പാട്ട് പാരമ്പര്യം നമുക്ക് ഉദാഹരണമായി എടുക്കാം. ഛത്രപതി ശിവാജി മഹാരാജിന്റെയും മറ്റ് നായകന്മാരുടെയും വീരഗാഥകൾ നൂറ്റാണ്ടുകൾക്കു ശേഷവും പൊവാഡയിലൂടെ നമ്മിൽ എത്തിയിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് മറാത്തി ഭാഷയുടെ മഹത്തായ സമ്മാനമാണിത്. ഗണപതിയെ ആരാധിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ മുഴങ്ങുന്ന വാക്കുകൾ 'ഗണപതി ബാപ്പ മോര്യ' എന്നാണ്. ഇത് കേവലം ചില വാക്കുകളുടെ സംയോജനമല്ല, ഭക്തിയുടെ അനന്തമായ പ്രവാഹമാണ്. ഈ ഭക്തി രാജ്യത്തെ മുഴുവൻ മറാത്തി ഭാഷയുമായി ബന്ധിപ്പിക്കുന്നു. അതുപോലെ, വിത്തൽ ഭഗവാന്റെ 'അഭംഗകൾ' കേൾക്കുന്നവരും മറാത്തിയുമായി സ്വയമേവ ബന്ധപ്പെടുന്നു.

സുഹൃത്തുക്കളേ,

മറാത്തി സാഹിത്യകാരന്മാർ, എഴുത്തുകാർ, കവികൾ, എണ്ണമറ്റ മറാത്തി പ്രേമികൾ എന്നിവരുടെ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് മറാത്തി ഒരു ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കപ്പെട്ടത്. മറാത്തിക്ക് ക്ലാസിക്കൽ ഭാഷ എന്ന പദവി ലഭിച്ചത് നിരവധി പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ സേവനത്തിനുള്ള ആദരവാണ്. ബാലശാസ്ത്രി ജംഭേക്കർ, മഹാത്മാ ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ, കൃഷ്ണാജി പ്രഭാകർ ഖാദിൽക്കർ, കേശവസുത്, ശ്രീപദ് മഹാദേവ് മേറ്റ്, ആചാര്യ ആത്രേ, ശാന്താഭായ് ഷെൽക്കെ, ഗജാനൻ ദിഗംബർ മദ്ഗുൽക്കർ, കുസുമാഗ്രജ് തുടങ്ങിയ വ്യക്തികളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മറാത്തി സാഹിത്യത്തിന്റെ പാരമ്പര്യം പുരാതനം മാത്രമല്ല, ബഹുമുഖവുമാണ്. വിനോബ ഭാവെ, ശ്രീപദ് അമൃത് ദാംഗേ, ദുർഗാഭായ് ഭഗവത്, ബാബാ ആംതെ, ദളിത് എഴുത്തുകാരി ദയാ പവാർ, ബാബാസാഹേബ് പുരന്ദരെ എന്നിവർ മറാത്തി സാഹിത്യത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പി.എൽ.ദേശ്പാണ്ഡെ, ഡോ. അരുണ ധേരെ, ഡോ. സദാനന്ദ് മോറെ, മഹേഷ് എൽകുഞ്ച്വാർ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് നാംദേവ് കാംബ്ലെ എന്നീ പേരുകളിൽ അറിയപ്പെടുന്ന പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ തുടങ്ങിയ സാഹിത്യകാരന്മാരുടെ സംഭാവനകളും ഞാൻ ഇന്ന് ഓർക്കുന്നു. ആശാ ബാഗേ, വിജയ രാജാധ്യക്ഷ, ഡോ. ശരൺ കുമാർ ലിംബാലെ, നാടക സംവിധായകൻ ചന്ദ്രകാന്ത് കുൽക്കർണി തുടങ്ങി നിരവധി മഹാരഥന്മാർ വർഷങ്ങളായി ഈ നിമിഷം സ്വപ്നം കാണുന്നു.

സുഹൃത്തുക്കളേ,

സാഹിത്യത്തിനും സംസ്‌കാരത്തിനുമൊപ്പം മറാത്തി സിനിമയും നമുക്ക് അഭിമാനം നൽകിയിട്ടുണ്ട്. വി ശാന്താറാം, ദാദാസാഹിബ് ഫാൽക്കെ തുടങ്ങിയ മഹാരഥന്മാരാണ് ഇന്ന് കാണുന്ന ഇന്ത്യൻ സിനിമയുടെ അടിത്തറ പാകിയത്. മറാത്തി നാടകവേദി സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദം വർധിപ്പിച്ചു. മറാത്തി നാടകരംഗത്തെ ഇതിഹാസ കലാകാരന്മാർ എല്ലാ വേദികളിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. മറാത്തി സംഗീതം, നാടോടി സംഗീതം, നാടോടി നൃത്തം എന്നിവയുടെ പാരമ്പര്യങ്ങൾ സമ്പന്നമായ ഒരു പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ബാലഗന്ധർവ, ഡോ. വസന്തറാവു ദേശ്പാണ്ഡെ, ഭീംസെൻ ജോഷി, സുധീർ ഫഡ്‌കെ, മോഗുബായ് കുർദികർ തുടങ്ങിയ ഇതിഹാസങ്ങളും പിന്നീടുള്ള കാലഘട്ടത്തിൽ ലതാ ദീദി, ആശാ തായ്, ശങ്കർ മഹാദേവൻ, അനുരാധ പഡ്വാൾ എന്നിവരും മറാത്തി സംഗീതത്തിന് ഒരു വേറിട്ട വ്യക്തിത്വം നൽകി. മറാത്തി ഭാഷയെ സേവിച്ച വ്യക്തികളുടെ എണ്ണം വളരെ വലുതാണ്, അവരെക്കുറിച്ച് ഞാൻ പറഞ്ഞാൽ, രാത്രി മുഴുവൻ കടന്നുപോകും.

സുഹൃത്തുക്കളേ,

മറാത്തിയിൽ നിന്ന് ഗുജറാത്തിയിലേക്ക് രണ്ടോ മൂന്നോ പുസ്തകങ്ങൾ വിവർത്തനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് മറാത്തിയിലാണോ ഹിന്ദിയിലാണോ സംസാരിക്കേണ്ടതെന്ന് ഇവിടെയുള്ള ചിലർക്ക് മടി തോന്നി. കഴിഞ്ഞ 40 വർഷമായി എനിക്ക് ഭാഷയുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ഒരിക്കൽ ഞാൻ മറാത്തി നന്നായി സംസാരിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ പോലും എനിക്ക് വലിയ ബൂദ്ധിമുട്ട്  അനുഭവപ്പെടുന്നില്ല. കാരണം, എന്റെ ആദ്യകാല ജീവിതത്തിൽ, അഹമ്മദാബാദിലെ കാലിക്കോ മില്ലിന് അടുത്തുള്ള ജഗന്നാഥ് ജി ക്ഷേത്രത്തിനടുത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. മിൽ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ ഭിഡെ എന്നു പേരുള്ള ഒരു മഹാരാഷ്ട്ര കുടുംബം താമസിച്ചിരുന്നു. വൈദ്യുതി പ്രശ്‌നങ്ങൾ കാരണം അവർക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. ഞാൻ ഒരു രാഷ്ട്രീയ അഭിപ്രായവും പറയുന്നില്ല, പക്ഷേ ആ ദിവസങ്ങൾ അങ്ങനെയായിരുന്നു. വെള്ളിയാഴ്ചകളിൽ അദ്ദേഹത്തിന് അവധിയുള്ളതിനാൽ, വെള്ളിയാഴ്ച ഞാൻ ആ കുടുംബത്തെ സന്ദർശിക്കും. അടുത്ത വീട്ടിൽ ഒരു കൊച്ചു പെൺകുട്ടി ഉണ്ടായിരുന്നു, അവൾ എന്നോട് മറാത്തിയിൽ സംസാരിച്ചു. അവൾ എന്റെ ടീച്ചറായി, അങ്ങനെയാണ് ഞാൻ മറാത്തി പഠിച്ചത്.

 

സുഹൃത്തുക്കളേ,

മറാത്തിയെ ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കുന്നത് മറാത്തി പഠനത്തെ പ്രോത്സാഹിപ്പിക്കും. അത് ഗവേഷണങ്ങളെയും സാഹിത്യ ശേഖരങ്ങളെയും പ്രോത്സാഹിപ്പിക്കും. ഏറ്റവും പ്രധാനമായി, ഇത് ഇന്ത്യൻ സർവ്വകലാശാലകളിൽ മറാത്തി പഠനം സുഗമമാക്കും. മറാത്തി ഭാഷയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും പിന്തുണ നൽകുന്നതാണ് കേന്ദ്രഗവൺമെന്റിന്റെ തീരുമാനം. ഇത് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി മാതൃഭാഷയിൽ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന ഒരു ഗവൺമെന്റ് നയം നമുക്കുണ്ട്. വർഷങ്ങൾക്ക് മുമ്പ് യുഎസിൽ ഒരു കുടുംബത്തെ സന്ദർശിച്ചത് ഞാൻ ഓർക്കുന്നു, ആ കുടുംബത്തിന്റെ ഒരു ശീലം എന്നെ സ്പർശിച്ചു. അതൊരു തെലുങ്കു കുടുംബമായിരുന്നു. ഒരു അമേരിക്കൻ ജീവിതശൈലി ജീവിച്ചിരുന്നെങ്കിലും, അവർക്ക് രണ്ട് കുടുംബ നിയമങ്ങൾ ഉണ്ടായിരുന്നു: ആദ്യം, എല്ലാവരും വൈകുന്നേരം അത്താഴത്തിന് ഒരുമിച്ച് ഇരിക്കും, രണ്ടാമത്, അത്താഴ സമയത്ത് ആരും തെലുങ്ക് അല്ലാതെ മറ്റൊന്നും സംസാരിക്കില്ല. തൽഫലമായി, യുഎസിൽ ജനിച്ച അവരുടെ കുട്ടികൾ പോലും തെലുങ്ക് സംസാരിച്ചു. മഹാരാഷ്ട്രയിലെ കുടുംബങ്ങൾ സന്ദർശിക്കുമ്പോൾ മറാത്തി സംസാരിക്കുന്നത് സ്വാഭാവികമായി നിങ്ങൾക്ക് ഇപ്പോഴും കേൾക്കാനാകുമെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് കുടുംബങ്ങളിൽ, ഇത് അങ്ങനെയല്ല, ആളുകൾ 'ഹലോ' എന്നും 'ഹായ്' എന്നും പറഞ്ഞ് ആസ്വദിക്കാൻ തുടങ്ങുന്നു.

സുഹൃത്തുക്കളേ,

പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, ഇപ്പോൾ മറാത്തിയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകൾ പഠിക്കാൻ കഴിയും. ഇത് മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിമാരോട് പോലും ഞാൻ ഒരു അഭ്യർത്ഥന നടത്തി. ഞാൻ പറഞ്ഞു, ഒരു ദരിദ്രൻ നിങ്ങളുടെ കോടതിയിൽ വന്ന് നിങ്ങൾ ഇംഗ്ലീഷിൽ ഒരു വിധി പറയുമ്പോൾ, നിങ്ങൾ പറഞ്ഞത് അയാൾക്ക് എങ്ങനെ മനസ്സിലാകും? ഇന്ന് വിധികളുടെ കാര്യമാത്ര പ്രസക്തമായ ഭാഗം മാതൃഭാഷയിൽ അവതരിപ്പിക്കപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, കല, കവിത, മറാത്തി ഭാഷയിൽ എഴുതിയ വിവിധ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമായിട്ടുണ്ട്. ഈ ഭാഷയെ നമ്മൾ ആശയങ്ങളുടെ ഒരു വാഹനമാക്കി മാറ്റേണ്ടതുണ്ട്, അങ്ങനെ അത് ഊർജ്ജസ്വലമായി നിലനിൽക്കും. മറാത്തി സാഹിത്യകൃതികൾ കഴിയുന്നത്ര ആളുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരിക്കണം ഞങ്ങളുടെ ലക്ഷ്യം, മറാത്തി ആഗോള പ്രേക്ഷകരിലേക്ക് എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിവർത്തനത്തിനുള്ള സർക്കാരിന്റെ 'ഭാഷിണി' ആപ്പിനെക്കുറിച്ച് നിങ്ങൾക്ക് ഇതിനകം അറിയാമായിരിക്കും. നിങ്ങൾ തീർച്ചയായും അത് ഉപയോഗിക്കണം. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യൻ ഭാഷകളിൽ കാര്യങ്ങൾ എളുപ്പത്തിൽ വ്യാഖ്യാനിക്കാം. വിവർത്തന സവിശേഷതയ്ക്ക് ഭാഷാ തടസ്സങ്ങളെ തകർക്കാൻ കഴിയും. നിങ്ങൾ മറാത്തിയിൽ സംസാരിക്കുന്നു, എനിക്ക് 'ഭാഷിണി' ആപ്പ് ഉണ്ടെങ്കിൽ, ഗുജറാത്തിയിലോ ഹിന്ദിയിലോ എനിക്ക് അത് കേൾക്കാം. സാങ്കേതികവിദ്യ ഇത് വളരെ എളുപ്പമാക്കി.

 

ഇന്ന് നമ്മൾ ഈ ചരിത്ര മുഹൂർത്തം ആഘോഷിക്കുമ്പോൾ അതോടൊപ്പം വലിയൊരു ഉത്തരവാദിത്തം കൂടിയുണ്ട്. മറാത്തി സംസാരിക്കുന്ന ഓരോ വ്യക്തിക്കും ഈ മനോഹരമായ ഭാഷയുടെ പുരോഗതിക്ക് സംഭാവന നൽകാൻ കടമയുണ്ട്. മറാഠികൾ ലാളിത്യമുള്ളവരാകുന്നതുപോലെ മറാത്തി ഭാഷയും വളരെ ലളിതമാണ്. കൂടുതൽ കൂടുതൽ ആളുകൾ ഈ ഭാഷയുമായി ബന്ധപ്പെടുന്നുവെന്നും അത് വികസിക്കുന്നുവെന്നും വരും തലമുറ അതിൽ അഭിമാനിക്കുന്നുവെന്നും ഉറപ്പാക്കാൻ നാമെല്ലാവരും ശ്രമിക്കണം. നിങ്ങൾ എല്ലാവരും എന്നെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തു, സംസ്ഥാന ഗവൺമെന്റിനോട് ഞാൻ നന്ദിയുള്ളവനാണ്. ഇത് യാദൃശ്ചികമായിരുന്നു, കാരണം ഇന്ന് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു, പക്ഷേ ഇവിടെയുള്ള സുഹൃത്തുക്കൾ എന്നോട് ഒരു മണിക്കൂർ കൂടി തരണമെന്ന് അഭ്യർത്ഥിച്ചു, ഈ പരിപാടി ആസൂത്രണം ചെയ്തു. ഇതുമായി അടുത്ത ബന്ധമുളള നിങ്ങളുടെ എല്ലാ വിശിഷ്ടാതിഥികളുടേയും സാന്നിധ്യം തന്നെ മറാത്തി ഭാഷയുടെ മഹത്വം ഉയർത്തിക്കാട്ടുന്നു. ഇതിന് നിങ്ങളോടെല്ലാം ഞാൻ വളരെ നന്ദിയുള്ളവനാണ്. മറാത്തിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചതിൽ ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

മഹാരാഷ്ട്രയിലും ലോകമെമ്പാടുമുള്ള മറാത്തി സംസാരിക്കുന്ന എല്ലാ ആളുകൾക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു.

നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From SHGs to drone technology: Inside India's growing push for women's economic empowerment

Media Coverage

From SHGs to drone technology: Inside India's growing push for women's economic empowerment
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s address at the launch of various development projects in Delhi
March 08, 2026
We are committed to building a modern, Viksit Delhi. The projects launched today will strengthen infrastructure, improve connectivity and enhance ease of living: PM
India's ‘Nari Shakti’ is moving forward with a new energy in every field: PM
The development of Delhi is not just the development of one city; it is linked to the image of the entire country: PM
The new Metro section will bring major convenience to lakhs of people in the capital, especially in East and North-East Delhi, making daily commute easier than ever before: PM
The government has launched a campaign to provide PM SVANidhi credit cards to street vendors, enabling them to access credit as per their needs: PM

भारत माता की जय।

भारत माता की जय।

दिल्ली मुख्यमंत्री रेखा गुप्ता जी, दिल्ली के लेफ्टिनेंट गर्वनर विनय सक्सेना जी, केंद्रीय मंत्रिमंडल में मेरे सहयोगी मनोहर लाल जी, हर्ष मल्होत्रा जी, तोखन साहू जी, प्रदेश सरकार के सभी मंत्री, सभी माननीय सांसद, माननीय विधायकगण और दिल्ली के मेरे प्यारे भाईयों और बहनों।

आज हम सब दिल्ली में विकास को नई गति देने के लिए यहां इकट्ठे हुए हैं। कुछ देर पहले ही यहां साढ़े तैंतीस हजार करोड़ रूपये के प्रोजेक्ट्स का शिलान्यास और लोकार्पण हुआ है। मेट्रो के विस्तार से लेकर हजारों सरकारी कर्मचारियों के आवासों तक देश की राजधानी में सुविधाओं का लगाता मजबूत विस्तार हो रहा है, एक नई मजबूती दी जा रही है। दिल्ली के आप लोगों ने एक साल पहले जिस नई उम्मीद और नए संकल्प के साथ, यहां भाजपा की डबल इंजन सरकार बनाई थी, उसका परिणाम आज यहां विकास कार्यों में दिख रहा है। मैं दिल्ली के सभी नागरिकों को इस विकास की अविरत धारा के लिए बहुत-बहुत बधाई देता हूं।

साथियों,

आज का यह कार्यक्रम एक और वजह से भी बहुत विशेष है। आज अंतर्राष्ट्रीय महिला दिवस है। आज भारत, महिला सशक्तिकरण की नई गाथा लिख रहा है। यहां रेखा गुप्ता जी के सफल नेतृत्व में राजधानी का विकास हो रहा है। राजनीति, प्रशासन, विज्ञान, खेल या समाज सेवा का क्षेत्र, भारत की नारी शक्ति हर क्षेत्र में एक नई ऊर्जा से आगे बढ़ रही है। मैं पूरे देश की नारी शक्ति को आज महिला दिवस पर हृदय से बहुत-बहुत बधाई देता हूं, और राष्ट्र के विकास में उनके असीमित योगदान के लिए ऋृण स्वीकार करता हूं और उन्हें अनेक-अनेक शुभकामनाएँ देता हूं, ताकि वो समाज और राष्ट्र को निरंतर मजबूती देती रहें, राष्ट्र को निरंतर प्रगति की राह पर ले जाने में नई ऊर्जा देती रहें।

साथियों,

दुनिया का कोई भी व्यक्ति, जब भारत जैसे विशाल लोकतंत्र के बारे में सोचता है, तो अक्सर उसके मन में दिल्ली की तस्वीर आती है। दिल्ली केवल भारत की राजधानी नहीं है। ये भारत की पहचान भी है, भारत की ऊर्जा का प्रतीक भी है। इसलिए दिल्ली का विकास केवल एक शहर का विकास नहीं होता, यह पूरे देश की छवि से जुड़ा होता है। दिल्ली जितनी आधुनिक होगी, दिल्ली जितनी सुविधाजनक होगी, दिल्ली की कनेक्टिविटी जितनी बेहतर होगी, भारत का आत्मविश्वास दुनिया के सामने उतनी ही मज़बूती से दिखाई देगा। और इसलिए मुझे खुशी है कि आज हमारी दिल्ली सुविधाओं और इंफ्रास्ट्रक्चर के मामले में तेज़ी से आगे बढ़ रही है। एक समय था, जब दिल्ली में खराब व्यवस्थाओं की ही चर्चा होती थी। शहर के एक हिस्से से दूसरे हिस्से तक पहुँचने में कई कई घंटे लगते थे, बस स्टैंड्स पर, बसों और ऑटो के इंतजार में माताओं-बहनों का समय बर्बाद होता था। लेकिन आज दिल्ली की तस्वीर बदल रही है। कुछ ही दिन पहले, दिल्ली नमो भारत जैसी तेज़ ट्रेन के ज़रिए मेरठ से जुड़ी है। इससे दिल्ली और पश्चिमी उत्तर प्रदेश के बीच यात्रा और आसान हो गई है। और आज, मेट्रो फेज-फोर के शुरू होने के साथ दिल्ली मेट्रो का नेटवर्क 375 किलोमीटर से भी आगे पहुंच गया है। दुनिया के बड़े-बड़े शहरों में भी मेट्रो का इतना बड़ा नेटवर्क नहीं है।

साथियों,

आज जो मेट्रो का नया सेक्शन शुरू हुआ है, उससे राजधानी के लाखों लोगों को बहुत बड़ी सुविधा मिलने वाली है। खासतौर पर, पूर्वी और उत्तर-पूर्वी दिल्ली के लोगों के लिए अब रोज़ का सफर पहले से कहीं ज्यादा आसान होगा। इन सबके साथ ही, गाज़ियाबाद, नोएडा, फरीदाबाद और गुरुग्राम जैसे एनसीआर के शहरों से, दिल्ली के अलग-अलग हिस्सों में आना जाना और भी आसान हो जाएगा।

साथियों,

आज का ये कार्यक्रम, इस बात का भी प्रमाण है कि एक वर्ष पहले दिल्ली ने जिस आपदा से मुक्ति पाई, वो कितनी जरूरी थी। अगर यहां पर आपदा सरकार न होती, तो ये मेट्रो फेज़-4 प्रोजेक्ट, बहुत पहले पूरा हो चुका होता। लेकिन आपदा वालों ने अपने राजनीतिक स्वार्थ के लिए, दिल्ली के लाखों लोगों की सुविधा को ताक पर रख दिया था। अब यहां भाजपा सरकार बनने के बाद, दिल्ली के चौतरफा विकास में बहुत तेजी आई है।

साथियों,

डबल इंजन की सरकार में, दिल्ली की हर ट्रांसपोर्ट फैसिलिटी का अपग्रेडेशन हो रहा है। दिल्ली में हर दिन लाखों लोग बसों से सफर करते हैं। इसलिए हमारी कोशिश है कि, दिल्ली के लोगों को, साफ, आरामदायक और आधुनिक बस सेवा मिले। केंद्र सरकार द्वारा दी गई चार हज़ार से अधिक इलेक्ट्रिक बसें, आज दिल्ली के लोगों की सेवा कर रही हैं। और बीते केवल एक साल में ही लगभग 1800 नई बसों को, दिल्ली की सड़कों पर उतारा गया है। इनमें सैकड़ों देवी बसें भी शामिल हैं, जो दिल्ली की कॉलोनियों और मोहल्लों को आपस में जोड़ रही हैं।

साथियों,

करीब 10 वर्षों तक यहां जो आपदा सरकार थी, उसने विकास का हर काम ठप कर रखा था। अब दिल्ली से जुडी विभिन्न चुनौतियों के समाधान के लिए हमारी सरकार, मिशन मोड पर काम कर रही है। पैरिफरल एक्सप्रेस-वे बनने से लाखों गाड़ियों को, दिल्ली में दाखिल होने की आवश्यकता नहीं पड़ती। भाजपा सरकार यमुना जी की साफ-सफाई के लिए भी, बहुत बड़े लेवल पर काम कर रही है। इसके लिए करोड़ों रुपए के प्रोजेक्ट्स पर काम शुरू किया गया है।

साथियों,

दिल्ली में पहले जो आपदा सरकार थी, उसे यहां के गरीब, मध्यम वर्ग, किसी की परेशानी से कोई फर्क नहीं पड़ता था। आपदा सरकार ने हेल्थ सेक्टर का भी बुरा हाल कर रखा था। हम आपदा सरकार को चिट्ठियां लिखते थे, भारत सरकार चिट्ठियां लिखती थी, और कहते रहे कि आयुष्मान स्कीम लागू करो। लेकिन आपदा वालों ने कभी गरीबों की परवाह नहीं की। मुझे खुशी है कि यहां रेखा जी के नेतृत्व में, भाजपा सरकार निरंतर स्थितियों को बदलने में जुटी है। बीते एक वर्ष में ही, अनेक आयुष्मान आरोग्य मंदिर यहां स्थापित किए गए हैं। इससे गरीब और मिडिल क्लास को बहुत फायदा मिल रहा है। अब दिल्ली में आयुष्मान स्कीम भी लागू है। दिल्ली के लोगों को मुफ्त इलाज भी मिल रहा है। फर्क साफ है। आपदा वालों का तरीका था- काम कम, बहाने ज्यादा। आज दिल्ली में विकास का मॉडल है, बहाने बंद, काम शुरू। पहले प्रोजेक्ट्स फाइलों में दम तोड़ते थे। आज प्रोजेक्ट्स जमीन पर उतरते हैं।

साथियों,

आज यहां आने से पहले, मैं सरोजिनी नगर गया था। वहां मुझे नए बने सरकारी आवासों को देखने का अवसर मिला। ये आवास उन सरकारी कर्मचारियों के लिए बनाए गए हैं, जो राष्ट्र के हर संकल्प को पूरा करने में दिन रात परिश्रम करते हैं। ये जरूरी है कि उन्हें रहने के लिए, सुरक्षित, साफ-सुथरे और सुविधाजनक आवास मिलें। और इसीलिए ये नई और आधुनिक इमारतें बनाई जा रही हैं। आज ऐसे हजारों नए फ्लैट्स लाभार्थियों को सौंपे गए हैं। मुझे विश्वास है कि ये नए आवास हमारे कर्मयोगियों और उनके परिवार के जीवन में, नई खुशियां और नई उम्मीद लेकर आएगी।

साथियों,

आज देश में जहां भी बीजेपी की सरकार है, हर राज्य में, हर गांव-हर शहर में, लोगों को किसी ना किसी योजना का लाभ जरूर मिल रहा है। हमारे जो गरीब परिवार हैं, जो माताएं-बहनें हैं, जो मजदूर और किसान हैं, जो छोटी-मोटी नौकरी करने वाले मेरे भाई-बहन हैं, सरकार उन सबके लिए कुछ ना कुछ जरूर कर रही है। मैं आपको हमारे रेहड़ी-पटरी पर काम करने वाले साथियों का उदाहरण बताता हूं। इनका हमारे रोजमर्रा के जीवन में कितना महत्व है, ये हमने कोरोना काल के दौरान अनुभव किया है। ये वो लोग हैं, जिन्हें एक जमाने में अपनी रेहड़ी तक किराये पर लेनी पड़ती थी। छोटा कारोबार करने के लिए हज़ार-दो हज़ार रुपये तक भी उन्हें किसी दूसरे से ऊंचे ब्याज पर लेना पड़ता था। लेकिन हमारी सरकार ने इन साथियों का दर्द समझा, और उन्हें बैंकिंग सिस्टम से जोड़ा। आज प्रधानमंत्री स्वनिधि योजना के माध्यम से ऐसे लाभार्थियों को अपने काम के लिए आसान लोन मिलने लगा है। दिल्ली में भी रेहड़ी-पटरी पर काम करने वाले करीब 2 लाख साथियों को, इस योजना से करीब 350 करोड़ रुपए की मदद मिली है।

साथियों,

मुझे अभी, इन रेहड़ी पटरी वाली कुछ बहनों के साथ संवाद करने का अवसर मिला, वो किस प्रकार से सफलतापूर्वक आगे बढ़ रही हैं, उसका विस्तार सुनकर मेरा मन गर्व से भर गया।

साथियों,

इसी दिल्ली में, कभी डेबिट और क्रेडिट कार्ड केवल अमीर लोगों के पास होते थे। लेकिन आज स्थिति बदल रही है। आज रेहड़ी और ठेले पर काम करने वाले साथियों के पास भी क्रेडिट कार्ड की सुविधा पहुंच रही है। सरकार ने रेहड़ी-पटरी वाले साथियों के लिए स्वनिधि क्रेडिट कार्ड देने का अभियान चलाया है। अब उनकी जेब में ही क्रेडिट कार्ड होगा जिसे वो अपनी जरूरत के अनुसार उपयोग कर पाएँगे। अब से कुछ देर पहले यहां मंच पर मुझे कुछ बहनों को ये स्वनिधि क्रेडिट कार्ड देने का अवसर मिला है। ये स्वनिधि क्रेडिट कार्ड, गरीब के स्वाभिमान का नया माध्यम बन रहा है।

साथियों,

आज अंतर्राष्ट्रीय महिला दिवस के अवसर पर, मैं देश की अपनी करोड़ों बहनों के साथ, एक और खुशी साझा करना चाहता हूं। कुछ साल पहले हमने संकल्प लिया था कि, हम देश में 3 करोड़ बहनों को लखपति दीदी बनाएंगे। बहुत लोगों ने मेरी मजाक उड़ाई, कि देश के गांव में महिला लखपति दीदी बने, ये मोदी चुनाव जीतने के लिए नई-नई बातें बताता रहता है, बहुत भला-बुरा कहा गया था, बहुत मजाक उड़ाई गई थी, भांति-भांति के सोशल मीडिया पर खेल चल रहे थे। लेकिन आज अंतर्राष्ट्रीय महिला दिवस पर बड़े गर्व के साथ कहता हूं कि, मेरी माताओं-बहनों में कितना सामर्थ्य है, अगर उनको अवसर दिया जाए, तो वो कैसे-कैसे, नई- नई सिद्धियां हासिल कर सकती हैं। मुझे आज खुशी के साथ कहना है कि देश ने, तीन करोड़ महिलाओं को लखपति दीदी बनाने का जो संकल्प किया था, वो पूरा हो चुका है। 3 करोड़ से अधिक बहनें अब लखपति बन चुकी हैं।

साथियों,

दशकों से गांवों में हमारी बहनों के पास हुनर भी था, मेहनत भी थी, लेकिन उन्हें पूंजी और अवसर नहीं मिलते थे। और इसीलिए हमने इन बहनों को सेल्फ हेल्प ग्रुप्स से जोड़ा, बैंकों से जोड़ा, और उन्हें नई ट्रेनिंग, नए अवसर और बाजार से जोड़ने का काम किया। आज देश में 10 करोड़ से अधिक बहनें, ऐसे समूहों से जुड़ी हुई हैं। इन सेल्फ हेल्प ग्रुप्स को, लाखों करोड़ रुपये की आर्थिक मदद मिली है। इसका परिणाम यह है कि आज गांवों की नारीशक्ति, आत्मनिर्भर बन रही हैं, अपने परिवार की आय बढ़ा रही हैं और लखपति दीदी बनकर, ग्रामीण अर्थव्यवस्था को भी बहुत मजबूत कर रही हैं।

साथियों,

हमारी बहनों की इसी सफलता ने, हमें एक नया संकल्प लेने की प्रेरणा दी है। तीन करोड़ लखपति दीदी, ये असंभव लगता था, लेकिन साकार कर दिया। अब सरकार ने तय किया है कि देश में 3 करोड़ लखपति दीदी, और नई तीन करोड़ जोड़ दी जाएंगी। यानी तीन करोड़ लखपति दीदी बन चुकी, आज हम संकल्प ले रहे हैं, तीन करोड़ और दीदी लखपति दीदी बनेंगी। मुझे पूरा विश्वास है कि देश की नारी शक्ति के आशीर्वाद से यह संकल्प भी जरूर पूरा होगा।

भाइयों और बहनों,

आज जब देश, अपनी माताओं-बहनों-बेटियों की सिद्धियों का गौरवगान कर रहा है, तब मैं दिल्ली-वालों के साथ, देशवासियों के साथ एक पीड़ा भी साझा करना चाहता हूं। ये पीड़ा है, ये दुख है, दिल को गहरी चोट लगी है, जो मैं आज देशवासियों के सामने, दिल्लीवासियों के सामने, मैं व्यक्त करना चाहता हूं। आज देश अंतर्राष्ट्रीय महिला दिवस मना रहा है, और कल पश्चिम बंगाल में TMC सरकार ने, देश की राष्ट्रपति, आदरणीय द्रोपदी मुर्मू जी का घोर अपमान किया है। द्रोपदी मुर्मू जी, संथाल आदिवासी परंपरा के बहुत बड़े उत्सव में शामिल होने के लिए बंगाल गई थीं। लेकिन राष्ट्रपति जी और उस कार्यक्रम का, आदिवासियों के उस महत्वपूर्ण कार्यक्रम का, आदिवासियों का गौरव करने के बजाय TMC ने, आदिवासियों के संथाल लोगों के अत्यंत पवित्र और महत्वपूर्ण कार्यक्रम का बहिष्कार किया और राष्ट्रपति का बहिष्कार किया। वो स्वयं आदिवासी समाज से आती हैं। संथाल आदिवासी समाज के विकास के लिए उन्होंने चिंता की है। TMC सरकार ने उस कार्यक्रम को बद-इंतजामी के हवाले कर दिया।

साथियों,

ये राष्ट्रपति जी के अपमान के साथ-साथ, देश के संविधान का भी अपमान है, देश के संविधान के स्पिरिट का भी अपमान है, लोकतंत्र की महान परंपरा का भी अपमान है। जिन्होंने जीवन के संघर्षों से तपकर ऊंचाइयां हासिल की हैं, ऐसी हर बहन-बेटी, ये उसका भी अपमान है।

साथियों,

हमारे यहां कहा गया है, अहंकारे हतः पुष्टः समूलं च विनश्यति। यानी अहंकार में चूर व्यक्ति, कितना भी शक्तिशाली क्यों न हो, अंततः नष्ट हो जाता है! मैं आज देश की राजधानी से, आप सभी के बीच ये आह्वान कर रहा हूं, एक आदिवासी राष्ट्रपति का घोर अपमान करने वाली TMC की ये गंदी राजनीति और सत्ता का अहंकार, बहुत ही जल्द चूर-चूर होकर रहेगा। पश्चिम बंगाल की प्रबुद्ध जनता TMC को, एक नारी के अपमान के लिए, एक आदिवासी के अपमान के लिए और देश के महामना राष्ट्रपति के अपमान के लिए कभी भी माफ नहीं करेगा, देश भी कभी माफ नहीं करेगा, देश का आदिवासी समाज भी कभी माफ नहीं करेगा, देश की नारिशक्ति भी कभी माफ नहीं करेगी।

साथियों,

हमारी संस्कृति हमें हर वर्ग का, हर विचार का सम्मान करना सिखाती है। हमारी संस्कृति हमें अपनी विरासत पर गर्व करना भी सिखाती है। इसी प्रेरणा से आज हम दिल्ली की विरासत के संरक्षण का काम भी कर रहे हैं। बीते वर्षों में केंद्र की भाजपा सरकार ने, विकास भी और विरासत भी, इस मंत्र के साथ, दिल्ली की अनेक ऐतिहासिक जगहों को और बेहतर करने का काम शुरू किया है। दिल्ली में अनेक नए स्थल भी बनाए गए हैं। देश के लिए अपने प्राण न्यौछावर करने वाले वीरों के सम्मान में नेशनल वॉर मेमोरियल बनाया गया है। नया संसद भवन, कर्तव्य पथ, कर्तव्य भवन और सेवा तीर्थ, ये सभी 21वीं सदी के भारत की नई सोच को दिखाते हैं। अभी कुछ दिन पहले ही भारत मंडपम् में ऐतिहासिक ग्लोबल AI समिट हुई। भारत मंडपम और यशोभूमि जैसे स्थान, दुनिया को भारत की संस्कृति, भारत के व्यापार और भारत की क्षमता से परिचित कराने का बड़ा माध्यम बन चुके हैं। प्रधानमंत्री संग्रहालय और युगे-युगीन भारत संग्रहालय जैसे नए म्यूज़ियम भी, दिल्ली की पहचान को और मजबूत करने जा रहे हैं।

साथियों,

दिल्ली भारत की ऐतिहासिक यात्रा का शहर है, और आज यही दिल्ली देश के एक नए दौर की साक्षी बन रही है। ये नए भारत के आत्मविश्वास का दौर है। भारत का यही आत्मविश्वास, अब हमें विकसित भविष्य की तरफ ले जाएगा। इसलिए हम सभी को मिलकर अपने हर संकल्प की सिद्धि के लिए काम करते रहना है। मुझे विश्वास है, रेखा गुप्ता जी और उनकी पूरी टीम के नेतृत्व में दिल्ली में विकास का हर काम और अधिक गति पकड़ेगा। दिल्ली के हर परिवार का जीवन बेहतर होगा, सुखी होगा, समृद्ध होगा। इसी सद्भाव के साथ, एक बार फिर सभी विकास कार्यों के लिए, मैं आप सबको बहुत-बहुत बधाई देता हूं, बहुत-बहुत शुभकामनाएं देता हूं। मेरे साथ बोलिये-

भारत माता की जय!

भारत माता की जय!

वंदे मातरम!

वंदे मातरम!

वंदे मातरम!

वंदे मातरम!

वंदे मातरम!

वंदे मातरम!

वंदे मातरम!

वंदे मातरम!

वंदे मातरम!

बहुत-बहुत धन्यवाद!