We must not discriminate between sons and daughters: PM Modi

Published By : Admin | January 22, 2015 | 16:04 IST
PM Modi launches Beti Bachao, Beti Padhao programme in Haryana
We need to end discrimination between sons and daughters, urges PM Modi
Medical education is for the purpose of saving lives, and not killing daughters: PM
Girls today doing well in sports, in education and health sectors, they have a significant contribution even in agriculture: PM
Celebrate the birth of a girl child by planting trees: PM Modi
PM Modi launches Sukanya Samriddhi Account for the benefit of girl child

विशाल संख्‍या में आए हुए माताओं, बहनों और भाईयों,

आज पानीपत की धरती पर हम एक बहुत बड़ी जिम्‍मेवारी की और कदम रख रहे हैं। यह अवसर किस सरकार ने क्‍या किया और क्‍या नहीं किया? इसका लेखा-जोखा करने के लिए नहीं है। गलती किसकी थी, गुनाह किसका था? यह आरोप-प्रत्यारोप का वक्‍त नहीं है। पानीपत की धरती पर यह अवसर हमारी जिम्‍मेवारियों का एहसास कराने के लिए है। सरकार हो, समाज हो, गांव हो, परिवार हो, मां-बाप हो हर किसी की एक सामूहिक जिम्‍मेवारी है और जब तक एक समाज के रूप में हम इस समस्‍या के प्रति संवेदनशील नहीं होंगे, जागरूक नहीं होंगे, तो हम अपना ही नुकसान करेंगे ऐसा नहीं है बल्कि हम आने वाली सदियों तक पीढ़ी दर पीढ़ी एक भंयकर संकट को निमंत्रण दे रहे हैं और इसलिए मेरे भाईयों और बहनों और मैं इस बात के लिए मेनका जी और उनके विभाग का आभारी हूं कि उन्‍होंने इस काम के लिए हरियाणा को पसंद किया। मैं मुख्‍यमंत्री जी का भी अभिनंदन करता हूं कि इस संकट को इन्‍होंने चुनौती को स्‍वीकार किया। लेकिन यह कार्यक्रम भले पानीपत की धरती पर होता हो, यह कार्यक्रम भले हरियाणा में होता हो, लेकिन यह संदेश हिंदुस्‍तान के हर परिवार के लिए है, हर गांव के लिए है, हर राज्‍य के लिए है।

attach Beti bachao beti padhao launch  684  (1)

क्‍या कभी हमने कल्‍पना की है जिस प्रकार की समाज के अवस्‍था हम बना रहे हैं अगर यही चलता रहा तो आने वाले दिनों में हाल क्‍या होगा? आज भी हमारे देश में एक हजार बालक पैदा हो, तो उसके सामने एक हजार बालिकाएं भी पैदा होनी चाहिए। वरना संसार चक्र नहीं चल सकता। आज पूरे देश में यह चिंता का विषय है। यही आपके हरियाणा में झज्जर जिला देख लीजिए, महेंद्रगढ़ जिला देख लीजिए। एक हजार बालक के सामने पौने आठ सौ बच्चियां हैं। हजार में करीब-करीब सवा दौ सौ बच्‍चे कुंवारे रहने वाले हैं। मैं जरा माताओं से पूछ रहा हूं अगर बेटी पैदा नहीं होगी, तो बहू कहां से लाओगे? और इसलिए जो हम चाहते हैं वो समाज भी तो चाहता है। हम यह तो चाहते है कि बहू तो हमें पढ़ी-लिखी मिले, लेकिन बेटी को पढ़ाना है तो पास बार सोचने के लिए मजबूर हो जाते हैं। यह अन्‍याय कब तक चलेगा, यह हमारी सोच में यह दोगलापन कब तक चलेगा? अगर बहू पढ़ी-लिखी चाहते हैं तो बेटी को भी पढ़ाना यह हमारी जिम्‍मेवारी बनता है। अगर हम बेटी को नहीं पढ़ाऐंगे, तो बहू भी पढ़ी-लिखी मिले। यह अपेक्षा करना अपने साथ बहुत बड़ा अन्याय है। और इसलिए भाईयों और बहनों, मैं आज आपके बीच एक बहुत बड़ी पीड़ा लेकर आया हूँ। एक दर्द लेकर आया हूँ। क्‍या कभी कल्‍पना की हमने जिस धरती पर मानवता का संदेश होता है, उसी धरती पर मां के गर्भ में बच्‍ची को मौत के घाट उतार दिया जाए।

यह पानीपत की धरती, यह उर्दू साहित्‍य के scholar अलताफ हुसैन हाली की धरती है। यह अलताफ हुसैन हाली इसी पानीपत की धरती से इस शायर ने कहा था। मैं समझता हूं जिस हरियाणा में अलताफ हुसैन जैसे शायर के शब्‍द हो, उस हरियाणा में आज बेटियों का यह हाल देखकर के मन में पीड़ा होती है। हाली ने कहा था....उन्‍होंने कहा था ए मांओ, बहनों बेटियां दुनिया की जन्नत तुमसे हैं, मुल्‍कों की बस्‍ती हो तुम, गांवों की इज्‍जत तुम से हो। आप कल्‍पना कर सकते हैं बेटियों के लिए कितनी ऊंची कल्‍पना यह पानीपत का शायर करता है और हम बेटियों को जन्‍म देने के लिए भी तैयार नही हैं।

भाईयों और बहनों हमारे यहां सदियों से जब बेटी का जन्‍म होता था तो शास्‍त्रों में आर्शीवाद देने की परंपरा थी और हमारे शास्‍त्रों में बेटी को जो आर्शीवाद दिये जाते थे वो आर्शीवाद आज भी हमें, बेटियों की तरफ किस तरह देखना, उसके लिए हमें संस्‍कार देते हैं, दिशा देते हैं। हमारे शास्‍त्रों ने कहा था जब हमारे पूर्वज आर्शीवाद देते थे तो कहते थे – यावद गंगा कुरूक्षेत्रे, यावद तिस्‍तदी मेदनी, यावद गंगा कुरूक्षेत्रे, यावद तिस्‍तदी मेदनी, यावद सीताकथा लोके, तावद जीवेतु बालिका। हमारे शास्‍त्र कहते थे जब तक गंगा का नाम है, जब तक कुरूक्षेत्र की याद है, जब तक हिमालय है, जब तक कथाओं में सीता का नाम है, तब तक हे बालिका तुम्‍हारा जीवन अमर रहे। यह आर्शीवाद इस धरती पर दिये जाते थे। और उसी धरती पर बेटी को बेमौत मार दिया जाए और इसलिए मेरे भाईयों और बहनों उसके मूल में हमारा मानसिक दारिद्रय जिम्‍मेवार है, हमारे मन की बीमारी जिम्‍मेवार है और यह मन की बीमार क्‍या है? हम बेटे को अधिक महत्‍वपूर्ण मानते हैं और यह मानते हैं बेटी तो पराये घर जाने वाली है। यहां जितनी माताएं-बहनें बैठी हैं। सबने यह अनुभव किया होगा यह मानसिक दारिद्रय की अनुभूति परिवार में होती है। मां खुद जब बच्‍चों को खाना परोसती है। खिचड़ी परोसी गई हो और घी डाल रही हो। तो बेटे को तो दो चम्‍मच घी डालती है और बेटी को एक चम्‍मच घी डालती है और जब, मुझे माफ करना भाईयों और बहनों यह बीमारी सिर्फ हरियाणा की नहीं है यह हमारी देश की मानसिक बीमारी का परिणाम है और बेटी को, अगर बेटी कहे न न मम्‍मी मुझे भी दो चम्‍मच दे दो, तो मां कहते से डरती नहीं है बोल देती है, अरे तुझे तो पराये घर जाना है, तुझे घी खाकर के क्‍या करना है। यह कब तक हम यह अपने-पराये की बात करते रहेंगे और इसलिए हम सबका दायित्‍व है, हम समाज को जगाए।

कभी-कभी जिस बहन के पेट में बच्‍ची होती है वो कतई नहीं चाहती है कि उसकी बेटी को मार दिया जाए। लेकिन परिवार का दबाव, माहौल, घर का वातावरण उसे यह पाप करने के लिए भागीदार बना देता है, और वो मजबूर होती है। उस पर दबाव डाला जाता है और उसी का नतीजा होता है कि बेटियों को मां के गर्भ में ही मार दिया जाता है। हम किसी भी तरह से अपने आप को 21वीं सदी के नागरिक कहने के अधिकारी नही हैं। हम मानसिकता से 18वीं शताब्दी के नागरिक हैं। जिस 18वीं शताब्‍दी में बेटी को “दूध-पीती” करने की परंपरा थी। बेटी का जन्‍म होते ही दूध के भरे बर्तन के अंदर उसे डूबो दिया जाता था, उसे मार दिया जाता था। हम तो उनसे भी गए-बीते हैं, वो तो पाप करते थे गुनाह करते थे। बेटी जन्‍मती थी आंखे खोलकर के पल-दो-पल के लिए अपनी मां का चेहरा देख सकती थी। बेटी जन्‍मती थी, दो चार सांस ले पाती थी। बेटी जन्मती थी, दुनिया का एहसास कर सकती थी। बाद में उस मानसिक बीमारी के लोग उसको दूध के बर्तन में डालकर के मार डालते थे। हम तो उनसे भी गए-बीते हैं। हम तो बेटी को मां का चेहरा भी नहीं देखने देते, दो पल सांस भी नहीं लेने देते। इस दुनिया का एहसास भी नहीं होने देते। मां के गर्भ में ही उसे मार देते हैं। इससे बड़ा पाप क्‍या हो सकता है और हम संवेदनशील नहीं है ऐसा नहीं है।

attach Beti bachao beti padhao launch  684  (6)

कुछ साल पहले इसी हरियाणा में कुरूक्षेत्र जिले में हल्दा हेड़ी गांव में एक टयूबवेल में एक बच्‍चा गिर गया, प्रिंस.. प्रिंस कश्‍यप । और सारे देश के टीवी वहां मौजूद थे। सेना आई थी एक बच्‍चे को बचाने के लिए और पूरा हिंदुस्‍तान टीवी के सामने बैठ गया था। परिवारों में माताएं खाना नहीं पका रही थी। हर पल एक-दूसरे को पूछते थे क्‍या प्रिंस बच गया, क्‍या प्रिंस सलामत निकला टयूबवेल में से? करीब 24 घंटे से भी ज्‍यादा समय हिंदुस्‍तान की सांसे रूक गई थी। एक प्रिंस.. केरल, तमिलनाडु का कोई रिश्‍तेदार नहीं था। लेकिन देश की संवेदना जग रही है। उस बच्‍चे को जिंदा निकले, इसके लिए देशभर की माताएं-बहने दुआएं कर रही थी। मैं जरा पूछना चाहता हूं कि एक प्रिंस जिसकी जिंदगी पर संकट आए, हम बेचैन बन जाते हैं। लेकिन हमारे अड़ोस-पड़ोस में आएं दिन बच्चियों को मां के पेट में मार दिया जाए, लेकिन हमें पीड़ा तक नहीं होती है, तब सवाल उठता है। हमारी संवेदनाओं को क्‍या हुआ है? और इसलिए आज मैं आपके पास आया हूं। हमें बेटियों को मारने का हक नहीं है।

यह सोच है बुढ़ापे में बेटा काम आता है। इससे बड़ी गलतफहमी किसी को नहीं होनी चाहिए। अगर बुढ़ापे में बेटे काम आए होते तो पिछले 50 साल में जितने वृद्धाश्राम खुले हैं, शायद उतने नहीं खुले होते। बेटो के घर में गाड़ियां हो, बंगले हो, लेकिन बांप को वृद्धाश्राम में रहना पड़ता है ऐसी सैकड़ों घटनाएं है और ऐसी बेटियों की भी घटनाएं है। अगर मां-बाप की इकलौती बेटी है तो मेहनत करे, मजदूरी करे, नौकरी करे, बच्‍चों को tuition करे लेकिन बूढ़े मां-बाप को कभी भूखा नहीं रहने देती। ऐसी सैकड़ों बेटियां बाप से भी सेवा करने के लिए, मां-बाप की सेवा करने के लिए अपने खुद के सपनों को चूर-चूर कर देने वाली बेटियों की संख्‍या अनगिनत है और सुखी बेटों के रहते हुए दुःखी मां-बाप की संख्‍या भी अनगिनत है। और इसलिए मेरे भाईयों और बहनों यह सोच कि बेटा आपका बुढ़ापा संभालेगा, भूल जाइये। अगर आप अपनी संतानों को सामान रूप से संस्‍कारित करके बड़े करोगे, तो आपकी समस्‍याओं का समाधान अपने आप हो जाएगा।

कभी-कभी लगता है कि बेटी तो पराये घर की है। मैं जरा पूछना चाहता हूं सचमुच में यह सही सोच है क्‍या? अरे बेटी के लिए तो आपका घर पराया होता है जिस घर आप भेजते हो वो पल-दो-पल में उसको अपना बना लेती है। कभी पूछती नहीं है कि मुझे उस गांव में क्‍यों डाला मुझे उस कुटुम्‍ब में क्‍यों डाल दिया? जो भी मिले उसको सर-आंखों पर चढ़ाकर के अपना जीवन वहां खपा देती है और अपने मां-बाप के संस्‍कारों को उजागर करती है। अच्‍छा होता है तो कहती है कि मेरी मां ने सिखाया है, अच्‍छा होता है तो कहती है कि मां-बाप के कारण, मेरे मायके के संस्‍कार के कारण मैं अच्‍छा कर रही हूं। बेटी कहीं पर भी जाएं वहां हमेशा आपको गौरव बढ़े, उसी प्रकार का काम करती है।

मैंने कल्‍पना की, आपने कभी सोचा है यहीं तो हरियाणा की धरती, जहां की बेटी कल्‍पना चावला पूरा विश्‍व जिसके नाम पर गर्व करता है। जिस धरती पर कल्‍पना चावला का जन्‍म हुआ हो, जिसको को लेकर के पूरा विश्‍व गर्व करता हो, उसी हरियाणा में मां के पेट में पल रही कल्‍पना चावलाओं को मार करके हम दुनिया को क्‍या मुंह दिखाएंगे और इसलिए मेरे भाईयों और बहनों मैं आप आपसे आग्रह करने आया हूं और यह बात देख लीजिए अगर अवसर मिलता है तो बेटे से बेटियां ज्‍यादा कमाल करके दिखाती हैं।

आज भी आपके हरियाणा के और हिंदुस्‍तान के किसी भी राज्‍य के 10th या 12th के result देख लीजिए। first stand में से छह या सात तो बच्चियां होती है जीतने वाली, बेटों से ज्‍यादा नंबर लाती है। आप हिंदुस्‍तान का पूरा education sector देख लीजिए। teachers में 70-75 प्रतिशत महिलाएं शिक्षक के रूप में काम कर रही है। आप health sector देख लीजिए health sector में 60 प्रतिशत से ज्‍यादा, सूश्रूषा के क्षेत्र में बहनें दिखाई देती है। अरे हमारा agriculture sector, पुरूष सीना तान कर न घूमें कि पुरूषों से ही agriculture sector चलता है। अरे आज भी भारत में agriculture और पशुपालन में महिलाओं की बराबरी की हिस्‍सेदारी है। वो खेतों में जाकर के मेहनत करती है,वो भी खेती में पूरा contribution करती हैं और खेत में काम करने वाले मर्दों को संभालने का काम भी वही करती है।

पश्चिम के लोग भले ही कहते हों, लेकिन हमारे देश में महिलाओं का सक्रिय contribution आर्थिक वृद्धि में रहता है। खेलकूद में देखिए पिछले दिनों जितने game हुए, उसमें ईनाम पाने वाले अगर लड़के हैं तो 50 प्रतिशत ईनाम पाने वाली लड़कियां है। gold medal लाने वाली लड़कियां है। खेलकूद हो, विज्ञान हो, व्‍यवसाय हो, सेवा का क्षेत्र हो, शिक्षा का क्षेत्र हो, आज महिलाएं रत्‍तीभर भी पीछे नहीं है और यह सामर्थ्‍य हमारी शक्ति में है। और इसलिए मैं आपसे आग्रह करने आया हूं कि हमें बेटे और बेटी में भेद करने वाली बीमारी से निकल जाना चाहिए। “बेटा-बेटी एक समान” यही हमारा मंत्र होना चाहिए और एक बार हमारे मन में बेटा और बेटी के प्रति एक समानता का भाव होगा तो यह पाप करने की जो प्रवृति है वह अपने आप ही रूक जाएगी। और यह बात, इसके लिए commitment चाहिए, संवेदना चाहिए, जिम्‍मेवारी चाहिए।

मैं आज आपके सामने एक बात बताना चाहता हूं। यह बात मेरे मन को छू गई। किसी काम के लिए जब commitment होता है, एक दर्द होता है तो इंसान कैसे कदम उठाता है। हमारे बीच माधुरी दीक्षित जी बैठी है। माधुरी नैने। उनकी माताजी ICU में हैं, वो जिंदगी की जंग लड़ रही है और बेटी पानीपत पहुंची है। और मां कहती है कि बेटी यह काम अच्‍छा है तुम जरूर जाओ। Weather इतना खराब होने के बावजूद भी माधुरी जी अपनी बीमार मां को छोड़कर के आपकी बेटी बचाने के लिए आपके बीच आकर के बैठी है और इसलिए मैं कहता हूं एक commitment चाहिए, एक जिम्‍मेवारी का एहसास चाहिए और यह एक सामूहिक जिम्‍मेवारी में साथ है। गांव, पंचायत, परिवार, समाज के लोग इन सबको दायित्‍व निभाना पड़ेगा और तभी जाकर के हम इस असंतुलन को मिटा सकेंगे। यह रातों-रात मिटने वाला नहीं है। करीब-करीब 50 साल से यह पाप चला है। आने वाले 100 साल तक हमें जागरूक रूप से प्रयास करना पड़ेगा, तब जाकर के शायद स्थिति को हम सुधार पाएंगे। और इसलिए मैंने कहा आज का जो यह पानीपत की धरती पर हम संकल्‍प कर रहे हैं, यह संकल्‍प आने वाली सदियों तक पीढि़यों की भलाई करने के लिए है।

भाईयों बहनों आज यहां भारत सरकार की और योजना का भी प्रांरभ हुआ है – सुकुन्‍या समृद्धि योजना। बेटी बचाओ, बेटी पढ़ाओं। इसको निरंतर बल देना है और इसलिए उसके लिए सामाजिक सुरक्षा भी चाहिए। यह सुकुन्‍या समृद्धि योजना के तहत 10 साल से कम उम्र की बेटी एक हजार रुपये से लेकर के डेढ़ रुपये लाख तक उसके मां-बाप पैसे बैंक में जमा कर सकते है और सरकार की तरफ से हिंदुस्‍तान में किसी भी प्रकार की परंपरा में ब्‍याज दिया जाता है उससे ज्‍यादा ब्‍याज इस बेटी को दिया जाएगा। उसका कभी Income Tax नहीं लगाया जाएगा और बेटी जब 21 साल की होगी, पढ़ाई पूरी होगी या शादी करने जाती होगी तो यह पैसा पूरा का पूरा उसके हाथ में आएगा और वो कभी मां-बाप के लिए बोझ महसूस नहीं होगी।

attach Beti bachao beti padhao launch  684  (3)

काशी के लोगों ने मुझे अपना MP बनाया है। वहां एक जयापुर पर गांव है। जयापुर गांव ने मुझे गोद लिया है और वो जयापुर गांव मेरी रखवाली करता है, मेरी चिंता करता है। जयपुर में गया था मैंने उनको कहा था कि हमारे गावं में जब बेटी पैदा हो तो पूरे गांव का एक बड़ा महोत्‍सव होना चाहिए। आनंद उत्‍सव होना चाहिए और मैंने प्रार्थना की थी कि बेटी पैदा हो तो पाँच पेड़ बोने चाहिए। मुझे बाद में चिट्ठी आई। मेरे आने के एक-आध महीने बाद कोई एक बेटी जन्‍म का समाचार आया तो पूरे गांव ने उत्‍सव मनाया और उतना ही नहीं सब लोगों ने जाकर के पाँच पेड़ लगाए। मैं आपको भी कहता हूं। आपकी बेटी पैदा हो तो पाँच पेड़ लगाएंगे बेटी भी बड़ी होगी, पेड़ भी बड़ा होगा और जब शादी का समय आएगा वो पाँच पेड़ बेच दोगे न तो भी उसकी शादी का खर्चा यूं ही निकल जाएगा।

भाईयों बहनों बड़ी सरलता से समझदारी के साथ इस काम को हमने आगे बढ़ाना है और इसलिए आज मैं हरियाणा की धरती, जहां यह सबसे बड़ी चुनौती है लेकिन हिंदुस्‍तान का कोई राज्‍य बाकी नहीं है कि जहां चुनौती नहीं है। और मैं जानता हूं यह दयानंद सरस्‍वती के संस्‍कारों से पली धरती है। एक बार हरियाणा के लोग ठान लें तो वे दुनिया को खड़ी करने की ताकत रखते हैं। मुझको बड़ा बनाने में हरियाणा का भी बहुत बड़ा role है। मैं सालों तक आपके बीच रहा हूं। आपके प्‍यार को भली-भांति में अनुभव करता हूं। आपने मुझे पाला-पोसा, बड़ा किया। मैं आज आपसे कुछ मांगने के लिए आया हूं। देश का प्रधानमंत्री एक भिक्षुक बनकर आपसे बेटियों की जिंदगी की भीख मांग रहा है। बेटियों को अपने परिवार का गर्व मानें, राष्‍ट्र का सम्‍मान मानें। आप देखिए यह असंतुलन में से हम बहुत तेजी से बाहर आ सकते हैं। बेटा और बेटी दोनों वो पंख है जीवन की ऊंचाईयों को पाने का उसके बिना कोई संभावना नहीं और इसलिए ऊंची उड़ान भी भरनी है तो सपनों को बेटे और बेटी दोनों पंख चाहिए तभी तो सपने पूरे होंगे और इसलिए मेरे भाईयों और बहनों हम एक जिम्‍मेवारी के साथ इस काम को निभाएं।

मुझे बताया गया है कि हम सबको शपथ लेना है। आप जहां बैठे है वहीं बैठे रहिये, दोनों हाथ ऊपर कर दीजिए और मैं एक शपथ बोलता हूं मेरे साथ आप शपथ बोलेंगे – “मैं शपथ लेता हूं कि मैं लिंग चयन एवं कन्‍या भ्रूण हत्‍या का ‍विरोध करूगा; मैं बेटी के जन्‍म पर खुश होकर सुरक्षित वातारवण प्रदान करते हुए बेटी को सुशिक्षित करूंगा। मैं समाज में बेटी के प्रति भेदभाव खत्‍म करूंगा, मैं “बेटी बचाओ, बेटी पढ़ाओं” का संदेश पूरे समाज में प्रसारित करूंगा।“

भाई बहनों मैं डॉक्‍टरों से भी एक बात करना चाहता हूं। मैं डॉक्‍टरों से पूछना चाहता हूं कि पैसे कमाने के लिए यही जगह बची है क्‍या? और यह पाप के पैसे आपको सुखी करेंगे क्‍या? अगर डॉक्‍टर का बेटा कुंवारा रह गया तो आगे चलकर के शैतान बन गया तो वो डॉक्‍टर के पैसे किस काम आएंगे? मैं डॉक्‍टरों को पूछना चाहता हूं कि यह आपको दायित्‍व नहीं है कि आप इस पाप में भागीदार नहीं बनेंगे। डॉक्‍टरों को अच्‍छा लगे, बुरा लगे, लेकिन मैं कहना चाहता हूं कि आपकी यह जिम्‍मेवारी है। आपको डॉक्‍टर बनाया है समाज ने, आपको पढ़-लिखकर के तैयार किया है। गरीब के पैसों से पलकर के बड़े हुए हो। आपको पढ़ाया गया है किसी की जिंदगी बचाने के लिए, आपको पढ़ाया गया है किसी की पीड़ा को मुक्‍त करने के लिए। आपको बच्चियों को मारने के लिए शिक्षा नहीं दी गई है। अपने आप को झकझोरिये, 50 बार सोचिए, आपके हाथ निर्दोष बेटियों के खून से रंगने नहीं चाहिए। जब शाम को खाना खाते हो तो उस थाली के सामने देखो। जिस मां ने, जिस पत्‍नी ने, जिस बहन ने वो खाना बनाया है वो भी तो किसी की बेटी है। अगर वो भी किसी डॉक्‍टर के हाथ चढ़ गई होती, तो आज आपकी थाली में खाना नहीं होता। आप भी सोचिए कहीं उस मां, बेटी, बहन ने आपके लिए जो खाना बनाया है, कहीं आपके के खून से रंगे हुए हाथ उस खाने की चपाती पर तो हाथ नहीं लगा रहे। जरा अपने आप को पूछिये मेरे डॉक्‍टर भाईयों और बहनों। यह पाप समाज द्रोह है। यह पाप सदियों की गुनाहगारी है और इसलिए एक सामाजिक दायित्‍व के तहत है, एक कर्तव्‍य के तहत और सरकारें किसकी-किसकी नहीं, यह दोषारोपण करने का वक्‍त नहीं है। हमारा काम है जहां से जग गए हैं, जाग करके सही दिशा में चलना।

मुझे विश्‍वास है पूरा देश इस संदेश को समझेगा। हम सब मिलकर के देश को भविष्‍य के संकट से बचाएंगे और फिर एक बार मैं हरियाणा को इतने बड़े विशाल कार्यक्रम के लिए और हरियाणा इस संदेश को उठा लेगा तो हिंदुस्‍तान तो हरियाणा के पीछे चल पड़ेगा। मैं फिर एक बार आप सबको बहुत-बहुत बधाई देता हूं। आपका बहुत-बहुत धन्‍यवाद करता हूं।

बेटी बचाओ, बेटी पढ़ाओ इस संकल्‍प को लेकर हम जाएंगे। इसी अपेक्षा के साथ मेरे साथ पूरी ताकत से बोलिए – भारत माता की जय, भारत माता की जय, भारत माता की जय।

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi Highlights 10 Traditional Indian Summer Drinks In Mann Ki Baat

Media Coverage

PM Modi Highlights 10 Traditional Indian Summer Drinks In Mann Ki Baat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഝാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരത്തിൽ, നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ തകർക്കപ്പെട്ടു: പ്രധാനമന്ത്രി മോദി
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വളരെ ചൂടാണ്. ശക്തമായ വെയിൽ, ചൂടുള്ള കാറ്റ്, അത്തരം കാലാവസ്ഥയിൽ സ്വയം ശ്രദ്ധിക്കേണ്ടത് നിർണായകമാണ്: പ്രധാനമന്ത്രി മോദി
ബീഹാർ, ഝാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ സത്തു സർബത്ത് അത്ഭുതകരമാണ് - അത് വയറു നിറയ്ക്കുകയും ശക്തി നൽകുകയും ചെയ്യുന്നു: പ്രധാനമന്ത്രി മോദി
സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ല - വേണ്ടത് നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമാണ്: പ്രധാനമന്ത്രി മോദി
നെതർലൻഡ്‌സിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ, ചോള കാലഘട്ടത്തിലെ പുരാതന ചെമ്പ് തകിടുകൾ ഇന്ത്യക്ക് തിരികെ തന്നു: പ്രധാനമന്ത്രി മോദി
നമ്മുടെ രാജ്യത്തെ എല്ലാ തലമുറകളിലും ജ്യോതിശാസ്ത്രം ജിജ്ഞാസ ഉണർത്തിയിട്ടുണ്ട്. അത് പര്യവേക്ഷണത്തിന് പ്രചോദനം നൽകിയിട്ടുണ്ട്; ഇന്നത്തെ യുവാക്കളിൽ ഇതിനെക്കുറിച്ച് വലിയ ഉത്സാഹം കാണുന്നു: പ്രധാനമന്ത്രി മോദി
ഡോൾഫിൻ റെസ്‌ക്യൂ ആംബുലൻസ് ഒരു മൊബൈൽ ആശുപത്രി പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡോൾഫിനെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിലുണ്ട്: പ്രധാനമന്ത്രി മോദി
സുഹൃത്തുക്കളേ, നമ്മൾ ഗംഗാ ഡോൾഫിനുകളെ രക്ഷിക്കുമ്പോൾ, ഒരു ജീവിവർഗത്തെ മാത്രമല്ല രക്ഷിക്കുന്നത്; ഗംഗയുടെ ജൈവവൈവിധ്യത്തെയാണ് രക്ഷിക്കുന്നത്: പ്രധാനമന്ത്രി മോദി
ഗിരിജ അമ്മയുടെ ദേശസ്‌നേഹം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. 'മൻ കി ബാത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ നിരവധി സൈനികർക്ക് സംഭാവന നൽകാൻ അവർ തീരുമാനിച്ചു: പ്രധാനമന്ത്രി മോദി

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിൽ' വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയ‍ർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു - അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ - ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, രാജ്യമെമ്പാടും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു കായികയിനം 100 മീറ്റർ ഓട്ടമാണ്. വെറും രണ്ട് ദിവസത്തിനുള്ളിൽ, പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിലെ ദേശീയ റെക്കോർഡ് മൂന്ന് തവണ തകർന്നു. ഈ നേട്ടം കൈവരിച്ച രണ്ട് അത്‌ലറ്റുകൾ ഗുരിന്ദർവീർ സിംഗും അനിമേഷ് കുജൂറുമാണ്. ഇത്തവണ 'മൻ കി ബാത്ത്' എന്ന പരിപാടിയിൽ ഈ രണ്ട് അത്‌ലറ്റുകളുമായി സംസാരിക്കാമെന്ന് ഞാൻ കരുതുന്നു.
(ഫോൺ കോൾ)

പ്രധാനമന്ത്രി: ഹലോ അനിമേഷ്, ഹലോ ഗുരിന്ദർവീർ, നമസ്കാരം. സത്ശ്രീ അകാൽ.

അനിമേഷ്, ഗുരിന്ദർവീർ: നമസ്കാരം സർ, നമസ്കാരം സർ.

പ്രധാനമന്ത്രി: നിങ്ങൾ ഒരു മികച്ച നേട്ടമാണല്ലോ കൈവരിച്ചത്. നിങ്ങളുടെ കൂട്ടുകെട്ടും മികച്ച നേട്ടം കൈവരിച്ചു. സംഗീതത്തിൽ നമ്മൾ ജുഗൽബന്ദി കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ കായിക മത്സരങ്ങളിലും ഇങ്ങനെ ജുഗൽബന്ദി കാണുന്നു. ഒരാൾ വെല്ലുവിളി ഉയർത്തുമ്പോൾ  മറ്റെയാൾ അത് ഏറ്റെടുക്കുന്നു. അത് വീണ്ടും ആവർത്തിക്കുന്നു. നിങ്ങളുടെ വിഷയം വളരെ രസകരമായിരുന്നു. 'മൻ കി ബാത്ത്' ശ്രോതാക്കൾ നിങ്ങളെക്കുറിച്ചും നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

അനിമേഷ് : ഹലോ സർ, എന്റെ പേര് അനിമേഷ് കുജുർ. 200 മീറ്ററിലും 400 മീറ്ററിലും ഞാൻ ദേശീയ റെക്കോർഡ് ഉടമയാണ്. ഞാൻ ഛത്തീസ്ഗഢുകാരനാണ്, സർ. ഇപ്പോൾ ഞാൻ ഒഡീഷയ്ക്കുവേണ്ടി കളിക്കുന്നു. കഴിഞ്ഞ വർഷം ഞാൻ ഒരു ഏഷ്യൻ മെഡലും വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് മെഡലും നേടി, 2021 ൽ സ്കൂളിൽ നിന്ന് പാസായപ്പോൾ ഞാൻ അത്‌ലറ്റിക്സ് ആരംഭിച്ചു. ഞാൻ അംബികാപൂരിലെ സൈനിക് സ്കൂളിൽ നിന്ന് പാസായ ആളാണ്, ഞാൻ നേരത്തെ ഫുട്ബോൾ കളിച്ചിരുന്നു, കോവിഡ് കാലഘട്ടത്തിൽ എന്റെ മാതാപിതാക്കൾ, എനിക്ക് പുറത്തുപോയി ഓടാനും കളിക്കാനും സ്വാതന്ത്ര്യം നൽകാറുണ്ടായിരുന്നു. കോവിഡ്കാലം കഴിയാറായപ്പോൾ, എന്റെ ഫുട്ബോൾ സുഹൃത്തുക്കൾ എന്നോട് ഒരു സംസ്ഥാന മീറ്റ് നടക്കാനിരിക്കുന്നെന്നും പോയി പങ്കെടുക്കണമെന്നും പറഞ്ഞു. ഞാൻ പങ്കെടുത്തു, അവിടെ നിന്ന് ദേശീയതല സെലക്ഷൻ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെ നിന്ന് ദേശീയ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഇന്ന് ഞാൻ ഭാരതത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുന്നു.

പ്രധാനമന്ത്രി: ഗുരിന്ദർവീർ പറയൂ?

ഗുരിന്ദർവീർ: ഹലോ സർ, എന്റെ പേര് ഗുരിന്ദർവീർ, ഞാൻ ഇന്ത്യൻ നാവികസേനയിലെ ഒരു പെറ്റി ഓഫീസറാണ്, ഭാരത്തിലെ ഏറ്റവും വേഗതയേറിയ സ്പ്രിന്ററാണ് ഞാൻ. 100 മീറ്ററിൽ 10.09 എന്ന ദേശീയ റെക്കോർഡ് ഞാൻ ഇപ്പോൾ നേടി. 10.1 മീറ്റർ ബാരിയറിന് താഴെ ഓടിയ ആദ്യത്തെ ഭാരതീയനാണ് ഞാൻ. ട്രാക്കിലും യൂണിഫോമിലും എന്റെ രാജ്യത്തെ സേവിക്കാൻ ഞാൻ ശ്രമിക്കുന്നു. എന്റെ അച്ഛനും മുത്തച്ഛനും സ്പോർട്സിൽ സജീവമായിരുന്നു. ദീപാവലി, ന്യൂ ഇയർ തുടങ്ങിയ ആഘോഷങ്ങൾ വരുമ്പോഴെല്ലാം വീട് വൃത്തിയാക്കുന്നത് നമ്മുടെ ഭാരതീയ സംസ്കാരമാണല്ലോ. ഞാൻ എന്റെ അച്ഛന്റെ ട്രോഫികളും മെഡലുകളും കൂടി വൃത്തിയാക്കുമായിരുന്നു, എനിക്ക് അത് വളരെ ഇഷ്ടമായിരുന്നു, അതിൽ എനിക്ക് വളരെ സന്തോഷം തോന്നുമായിരുന്നു. ഏതെങ്കിലും ട്രോഫി വൃത്തിയാക്കുമ്പോൾ, അദ്ദേഹത്തോട്, ഈ ട്രോഫി എവിടെയാണ് നേടിയത്, ഈ മെഡൽ എവിടെയാണ് നേടിയത്, ഈ ഫോട്ടോ എപ്പോഴാണ് എടുത്തത്, എന്നൊക്കെ ഞാൻ ചോദിക്കും. അപ്പോൾ അദ്ദേഹം എന്നോട് അദ്ദേഹത്തിന്റെ കഥ പറയുമായിരുന്നു, ഞാൻ ഇവിടെ കളിക്കാൻ പോയി, ഞാൻ ഈ ദേശീയ മെഡൽ നേടി, എന്റെ ടീമിനെ ഞാൻ ജയിപ്പിച്ചു എന്നൊക്കെ. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എനിക്കും ഏതെങ്കിലും സ്പോർട്സിൽ പങ്കെടുക്കണമെന്ന്. അദ്ദേഹം രാവിലെ ഓടാൻ പോകുമായിരുന്നു, എന്നെയും കൂടെ കൂട്ടണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം എന്നെ കൂടെ കൊണ്ടുപോകാൻ തുടങ്ങി, അദ്ദേഹം സ്പോർട്സിൽ പഠിച്ചതെല്ലാം എന്നെ പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ എന്റെ താൽപര്യം വളർന്നു. ലോക റെക്കോർഡ് തകർക്കുന്ന ഉസൈൻ ബോൾട്ടിന്റെ പ്രകടനം ഞാൻ കണ്ടു. അതിൽ ഒരു രസകരമായ കഥയുണ്ട്. ഞാൻ ടിവി കാണുമ്പോൾ എന്റെ അമ്മ മോനേ, പഠിക്കാൻ സമയമായി, നീ പഠിക്കണം എന്ന് പറഞ്ഞ് ടിവി ഓഫ് ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു, അമ്മ ഇന്ന് എന്നെ ടിവി കാണാൻ അനുവദിക്കുന്നില്ല, ഒരു ദിവസം വരും, അന്ന് അമ്മ എന്നെ ടിവിയിൽ നോക്കി ഗുരീന്ദർ ഓടുന്നുന്നത് കണ്ടോ എന്ന് പറയും. ഞാൻ ഓടുന്നത് ടിവിയിൽ കാണുമ്പോൾ ഇന്ന് എന്റെ അമ്മ സന്തോഷിക്കുന്നു, എനിക്കും സന്തോഷം തോന്നുന്നു.

പ്രധാനമന്ത്രി: വൗ, വൗ, വൗ. നിങ്ങൾ പറഞ്ഞത് വളരെ ഗംഭീരമായ കാര്യമാണ്.

ഗുരിന്ദർവീർ: അതെ, സർ. ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്റെ അച്ഛൻ വോളിബോൾ കളിക്കാറുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം അദ്ദേഹം കായിക വിനോദങ്ങൾ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സ്വപ്നം പൂർത്തീകരിക്കപ്പെടാതെ ശേഷിച്ചു. ആ സ്വപ്നം എന്നിലൂടെ സാക്ഷാത്കരിക്കുമെന്ന് അദ്ദേഹം കരുതി. ഞങ്ങൾ സംസാരിക്കുമ്പോൾ മിൽഖാ സിംഗിന്റെ കഠിനാധ്വാനത്തെക്കുറിച്ച് പറയുമായിരുന്നു. ഒരു ദിവസം ഞാൻ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയുമായിരുന്നു സ്വപ്നങ്ങൾ വെറുതെ സാക്ഷാത്ക്കരിക്കപ്പെടില്ല, അതിനായി ഹാ‍‍ർഡ് വർക്ക് ചെയ്യണം, കഠിനാധ്വാനം ചെയ്യണം എന്ന്. മിൽഖാ സിംഗ് രാപകൽ പരിശീലിച്ചിരുന്നു, അദ്ദേഹം വെയിലത്ത് ഓടുമായിരുന്നു, രക്തം ഛർദ്ദിച്ചിരുന്നു, ആ കഠിനാദ്ധ്വാനം എനിക്ക് പ്രചോദനം നൽകി. ഞാൻ ഓട്ടക്കാരനാകുകയാണെങ്കിൽ എന്റെ രാജ്യത്തിനായി ഒരു മെഡൽ നേടണമെന്ന് അച്ഛൻ എന്നോടു പറഞ്ഞു. ഞാൻ 100 മീറ്റർ ഓട്ടം തിരഞ്ഞെടുക്കുമ്പോൾ, എല്ലാവരും എന്നോട് പറയുമായിരുന്നു 100 മീറ്റർ ചെയ്യരുതെന്ന്, 100 മീറ്റർ ഓട്ടം ഭാരതീയർക്ക് ഒരു മത്സരമല്ല. ഭാരതീയരുടെ ശരീരം 100 മീറ്റർ ഓട്ടത്തിനു വഴങ്ങുന്നതല്ല. അപ്പോഴൊക്കെ ഞാനും എന്റെ അച്ഛനും പറയുമായിരുന്നു, "ഗുരിന്ദർ, ഇത് തിരഞ്ഞെടുത്തു, ഞങ്ങൾ അതിൽ നിന്ന് പിന്നോട്ട് പോകില്ല." ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്ന് പറയുന്നവരോടൊക്കെ, ഞങ്ങൾ അത് ചെയ്ത് കാണിക്കും എന്ന് ഞങ്ങൾ പറയും. ‘നീ അത് ചെയ്യും’, ഞാൻ നിന്നെ വിശ്വസിക്കുന്നു, എന്ന് പറഞ്ഞ് എന്റെ അച്ഛൻ ആ വിശ്വാസം എന്നിൽ അർപ്പിച്ചപ്പോൾ, ഞാൻ ആ വിശ്വാസത്തെ എന്റെ ശക്തിയാക്കി മാറ്റി മുന്നോട്ട് പോയി. ഇന്ന് ഓരോ ഭാരതീയനും പറയുന്നു ഭാരതീയന് വേഗത്തിൽ ഓടാൻ കഴിയുമെന്ന്.

പ്രധാനമന്ത്രി: നോക്കൂ, നിങ്ങൾ രണ്ടുപേരും ഗംഭീരമാക്കി. വെറും രണ്ട് ദിവസത്തിനുള്ളിൽ, നിങ്ങൾ മൂന്ന് തവണ ദേശീയ റെക്കോർഡ് തകർത്തു. ഗുരിന്ദർവീർ പറഞ്ഞതുപോലെ, 100 മീറ്റർ ഓടുമ്പോൾ, ഭാരതീയർക്ക് ഇതിനുള്ള ശരീരമില്ലെന്ന് ആളുകൾ പറയുന്നു. ഇത്രയും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നിട്ടും, നിങ്ങൾ വിജയിച്ചു, അതിനാൽ നിങ്ങൾ രണ്ടുപേരിൽ നിന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തായിരുന്നു നിങ്ങളുടെ  അഭിനിവേശം, എങ്ങനെയായിരുന്നു നിങ്ങളുടെ വാശി, നിങ്ങളുടെ മനസ്സിൽ എന്തായിരുന്നു, നിങ്ങൾ അത് എങ്ങനെ ചെയ്തു, അത് എത്ര ബുദ്ധിമുട്ടായിരുന്നു? "മൻ കി ബാത്ത്" ശ്രോതാക്കൾ കേൾക്കാൻ ആഗ്രഹിക്കുന്നു.

ഗുരിന്ദർവീർ: സർ, ഞാൻ ഗുരിന്ദർ. ആദ്യകാലത്ത്, എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഞാൻ ചെയ്യുന്നത് ശരിയാണോ, ഞാൻ തെരഞ്ഞെടുത്തത് ശരിയാണോ, എനിക്ക് പലപ്പോഴും സംശയമുണ്ടായിരുന്നു, കാരണം നമ്മൾ എല്ലായ്‌പ്പോഴും വിജയിക്കാറില്ല. ഞാൻ തോറ്റപ്പോൾ, ഞാൻ നന്നായി പ്രകടനം നടത്താത്തപ്പോൾ, എനിക്ക് പരിക്കേറ്റപ്പോൾ ഒക്കെ എന്റെ കുടുംബം എന്നെ പിന്തുണച്ചു, "ഒരു ദിവസം മോശമായിയെന്നുവച്ച്, ഒരു വർഷം മോശമായിയെന്നുവച്ച്, അത് നമ്മുടെ ജീവിതം ആകെ നശിപ്പിക്കുകയൊന്നുമില്ല. സ്വപ്നം കാണുന്നത് നിർത്തരുത്." നീ അത് ചെയ്തില്ലെങ്കിൽ, മറ്റാരും അത് ചെയ്യില്ലെന്ന് എന്റെ പരിശീലകനും എന്നെ പഠിപ്പിച്ചു. അതിനാൽ, നമ്മുടെ ചുറ്റുമുള്ള ആളുകൾ നമ്മെ പ്രോത്സാഹിപ്പിക്കുമ്പോൾ, നമ്മുടെ മോട്ടിവേഷൻ ഒരിക്കലും തകരില്ല.

പ്രധാനമന്ത്രി: അനിമേഷ് ...

അനിമേഷ്: സർ, 2021ൽ ഞാൻ അത്‌ലറ്റിക്‌സ് ആരംഭിച്ചപ്പോൾ, എല്ലാവരും എന്നോട് പറയുമായിരുന്നു, "നോക്കൂ, ഇതൊരു പുതിയ മേഖലയാണ്, നിനക്ക് അത് ചെയ്യാൻ കഴിയുമോ?" അപ്പോൾ, ഞാൻ പറഞ്ഞു, "ഇപ്പോൾ ഞാൻ ഈ മേഖലയിലേക്ക് വന്നു, ഞാൻ തീർച്ചയായും അത് ചെയ്യും." എന്റെ അച്ഛൻ എപ്പോഴും എന്നോട് പറയുമായിരുന്നു, "നീ ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്, കാരണം, എല്ലാവരും അത് ചെയ്യണം, ഇത് ചെയ്യണമെന്നൊക്കെ ചിന്തിക്കും, പക്ഷേ വളരെ കുറച്ചുപേർ മാത്രമേ അത് ചെയ്തു കാണിക്കൂ. നീ ഈ മേഖലയിലേക്ക് വന്നല്ലോ, ഇതിൽ ഉറച്ചുനിൽക്കുക, ഇതിൽ മുന്നേറുക. നിനക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ലഭിക്കും, എല്ലാറ്റിലും ഞങ്ങൾ നിന്നെ പിന്തുണയ്ക്കും. കുടുംബത്തിൻ്റെ പിന്തുണ, സാമ്പത്തിക പിന്തുണ, എല്ലാം നിനക്ക് ഉറപ്പുവരുത്തും, നീ കഠിനാധ്വാനം ചെയ്യുക, ഭാരതീയർക്കും ഓടാൻ കഴിയുമെന്ന് നാട്ടുകാരെ കാണിക്കുക. കാരണം ഭാരതീയരുടെ ജീനുകൾ സബ് 10 അല്ലെങ്കിൽ സബ് 10.1 ൽ ഓടാൻ കഴിയുന്ന തരത്തിലല്ല എന്ന്, ഭാരതീയർക്ക് സ്പ്രിന്റ് ചെയ്യാൻ കഴിയുമോ എന്ന്, ഒക്കെ ആളുകൾ എന്നോട് പറയാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഭാരതീയർക്കും അത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ രണ്ടുപേരും തെളിയിച്ചിരിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല, വിചാരിച്ചാൽ നമുക്ക് എല്ലാം ചെയ്യാൻ കഴിയും. അതിനാൽ സർ, ഇതെല്ലാം എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു, ഞങ്ങൾ പരിശീലനം നടത്തുമ്പോൾ, ഞങ്ങൾ തന്നെ ഞങ്ങളുടെ ടൈമിം​ഗ് മറികടക്കുന്നു. മറ്റ് ഭാരതീയരും ഇത് കാണുന്നു. ഭാരതീയർക്കും ഇത് ചെയ്യാൻ കഴിയും. ഞങ്ങൾ ഇനിയും ചെയ്യും സർ. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും കോമൺ‌വെൽത്ത് ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, വരാനിരിക്കുന്ന മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

പ്രധാനമന്ത്രി: ശരി, നോക്കൂ, എനിക്ക് കൗതുകകരമായ ഒരു കാര്യം പറയാനുണ്ട്. ആളുകൾക്കും അത് ഇഷ്ടപ്പെടും. നിങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണെന്ന് ഞാൻ കേട്ടു. നീ എന്റെ റെക്കോർഡ് തകർത്താൽ ഞാൻ നിന്റെ റെക്കോർഡ് തകർക്കുമെന്ന് നിങ്ങൾ രണ്ടുപേരും തീരുമാനിച്ചിരുന്നോ? ആദ്യം അനിമേഷ്, എന്നോട് പറയൂ.

അനിമേഷ്: സർ, ആദ്യത്തെ റെക്കോർഡ് 10.18 ആയിരുന്നു, അത് എന്റേതായിരുന്നു, തുടർന്ന് സെമിഫൈനലിൽ ഗുരിന്ദർവീർ ഭയ്യ 10.17 ചെയ്തുകൊണ്ട് അത് തകർത്തു, രണ്ടാമത്തെ സെമിഫൈനലിൽ 10.15 ചെയ്തുകൊണ്ട് ഞാൻ വീണ്ടും അത് തകർത്തു. എന്റെ സെമിഫൈനൽ നടന്നപ്പോൾ, ഞാൻ കരുതി കുഴപ്പമില്ല, ഞങ്ങൾ രണ്ടുപേരും ഇന്ന് റെക്കോർഡുകൾ തകർത്തു, മത്സരത്തിൽ ഈ പോര് പതിവാണ്. മുമ്പ്,  ഞങ്ങൾ സൗദി അറേബ്യയിലും മത്സരിക്കാൻ പോയിരുന്നു. ഞങ്ങൾ രണ്ടുപേരും അവിടെ റൂംമേറ്റുകളായിരുന്നു. ഭാരതത്തിന്റെ കുതിപ്പ് മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങൾ രണ്ടുപേരും അവിടെ, ദൃഢനിശ്ചയം ചെയ്തിരുന്നു. അത് നമ്മുടെ കൈകളിലാണ്, നമ്മൾ ചെയ്യുന്നതെന്തും മറ്റുള്ളവരെ പ്രചോദിപ്പിക്കും. 

പ്രധാനമന്ത്രി: ഗുരിന്ദർവീർ, നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?

ഗുരിന്ദർവീർ: നന്നായി ഓടുമെന്ന് ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചിരുന്നു. പരസ്പരം ആവശ്യമുള്ളപ്പോഴെല്ലാം, ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു. ഇപ്പോൾ റെക്കോർഡ് നേടുന്നതിന് മുമ്പ്, ഞാൻ റെക്കോർഡിട്ടു, പിന്നീട് അനിമേഷ് റെക്കോഡിട്ടു. ഞങ്ങൾ വാം അപ്പ് ചെയ്യുമ്പോൾ, ഞാൻ അനിമേഷിനോട് പറയുകയായിരുന്നു, അനിമേഷ്, ആ ബ്ലോക്ക് നല്ലതാണ്, പോയി അതിൽ സ്ട്രൈഡ് ചെയ്യൂ, നമുക്ക് ഇവിടെ വാം അപ്പ് ചെയ്യാം, വാം അപ്പ് ഇവിടെയാണെങ്കിൽ, നമുക്ക് പരസ്പരം സഹായിക്കാൻ പറ്റും, നമ്മൾ പരസ്പരം സഹായിച്ചാൽ, ഇരുവരും മെച്ചപ്പെടും, നമ്മൾ മെച്ചപ്പെടും. അതിനാൽ സൗഹൃദം ആവശ്യമാണ്, പക്ഷേ സർ, അത് ഗ്രൗണ്ടിന് പുറത്താണ്, മത്സരത്തിന് പുറത്താണ്, അവിടെ ഞങ്ങൾ സുഹൃത്തുക്കളാണ്. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ, ഞങ്ങൾ മത്സരാർത്ഥികളായി മാറുന്നു. അതിനാൽ ഞാൻ അവനെക്കാൾ വേഗത്തിൽ ഓടും എന്ന് ഇരുവരും ചിന്തിക്കും.

പ്രധാനമന്ത്രി: നോക്കൂ, നിങ്ങൾ പങ്കെടുത്ത മത്സരങ്ങൾ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിച്ചു, ഭാവിയിൽ രാജ്യത്തെ ഈ മേഖലയിൽ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിൽ എത്രമാത്രം പോസിറ്റീവ് മനോഭാവത്തോടെയാണ് നിങ്ങൾ പ്രവർത്തിച്ചത്. നിങ്ങളുടെ ഈ സ്പോർട്സ്മാൻ സ്പിരിറ്റ്; കളിക്കാനും, പരസ്പരം വെല്ലുവിളിക്കാനും, മുന്നോട്ട് പോകാൻ പരിശ്രമിക്കാനും, വീണ്ടും പരസ്പരം മുന്നോട്ട് പോകാൻ സഹായിക്കാനുമുള്ള അത്ഭുതകരമായ ഒരു ജോലിയാണ് നിങ്ങൾ  ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ, എന്റെ ആശംസകൾ, നിങ്ങൾ രാജ്യത്തിന്റെ കീർത്തി വർദ്ധിപ്പിക്കും. നിങ്ങൾ ഇതുപോലെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. പുരോഗതി ഉണ്ടാകും, എനിക്ക് ഉറപ്പുണ്ട്, എന്റെ ആശംസകൾ.

ഗുരിന്ദർവീർ/അനിമേഷ്: നന്ദി സർ, നന്ദി.

പ്രധാനമന്ത്രി: വളരെ നന്ദി.
#####

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊടും ചൂടാണ്. ശക്തമായ വെയിൽ, ചൂടുള്ള കാറ്റ്, അത്തരം കാലാവസ്ഥയിൽ സ്വയം ശ്രദ്ധിക്കേണ്ടത് നിർണായകമാണ്. വെള്ളം കുടിക്കുന്നത് തുടരുക. നിങ്ങൾ വെയിലത്ത് പോകേണ്ടിവന്നാൽ, ജാഗ്രത പാലിക്കുക. ഇക്കാര്യത്തിൽ വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മറക്കരുത്.

സുഹൃത്തുക്കളേ, ഇവിടെ, ചൂടിനെ ചെറുക്കാനുള്ള മാർഗം പലപ്പോഴും അടുക്കളയിലാണ്. ചൂട് കൂടുന്നതിനനുസരിച്ച് അടുക്കളയിലെ രുചികൾ മാറുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ചില സ്ഥലങ്ങളിൽ, കൂജയിൽ നിന്നുള്ള വെള്ളമാണെങ്കിൽ, ചിലയിടത്ത് തൈര്, പച്ചമാങ്ങ പാനീയം ഉണ്ടാക്കുന്നു – അങ്ങനെയങ്ങനെ നാടൻ പാനീയങ്ങളുടെ കാലം ആരംഭിക്കുന്നു. നിങ്ങൾക്ക് ഭാരതീയ പാനീയങ്ങൾ പരിചിതമാണ്. നിങ്ങൾ വടക്കേ ഇന്ത്യ സന്ദർശിക്കുകയാണെങ്കിൽ, പല സ്ഥലങ്ങളിലും പച്ചമാങ്ങയുടെ രുചി പകരുന്ന ‘ആം പന്ന’യും അതുവഴി ചൂടിൽ നിന്ന് ആശ്വാസവും ലഭിക്കും. പഞ്ചാബിലേക്കും ഹരിയാനയിലേക്കും പോകുമ്പോൾ ഒരു വലിയ ഗ്ലാസിൽ ലസ്സി കാണാം. രാജസ്ഥാനിലും ഗുജറാത്തിലും, എല്ലാ ഭക്ഷണത്തിനും മോര് ഒരു കൂട്ടായി മാറുന്നു. മാത്രമല്ല, ബിഹാർ, ഝാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ, സത്തു സർബത്ത് ഗംഭീരമാണ് - അത് വയറു നിറയ്ക്കുകയും ശക്തി നൽകുകയും ചെയ്യുന്നു. കൊങ്കണിലെയും ഗോവയിലെയും കോകം സർബത്തും സോൾ കഢിയും. ദക്ഷിണേന്ത്യയിലെ പാനകം, മോര്, സംഭാരം, ഒഡീഷയിലെ ബേൽ പന എന്നിവയും വെറും പാനീയങ്ങളല്ല, ഭാരതത്തിലെ വിവിധ പ്രദേശങ്ങളുടെ പാരമ്പര്യങ്ങളുടെ ഭാഗമാണ്, അവ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്നതിന്റെ സത്തയെയും പ്രതിഫലിപ്പിക്കുന്നു. ഒരു കാര്യം മനസ്സിൽ സൂക്ഷിക്കണം, ഇവയിൽ മിക്കതും നമ്മുടെ സ്വന്തം അടുക്കളകളിൽ നിന്നും, നമ്മുടെ കൃഷിയിടങ്ങളിൽ നിന്നും, കളപ്പുരകളിൽ നിന്നും വന്നതാണ്. ബ്രാൻഡിംഗ് ഇല്ല, പക്ഷേ അവ തലമുറകളുടെ അനുഭവം പേറുന്നു. വേനൽക്കാലത്ത് നിങ്ങളും, ഈ നാടൻ പാനീയങ്ങൾ ആസ്വദിക്കണം.

സുഹൃത്തുക്കളേ, വേനൽക്കാലം വരുമ്പോൾ, എല്ലാ വീട്ടിലും മറ്റൊരു ചർച്ചാ വിഷയം ആരംഭിക്കുന്നു: മാമ്പഴം. മാമ്പഴം ഒരു സാധാരണ ചർച്ചാ വിഷയമാണ്; വേനൽക്കാലത്ത് മാമ്പഴം ചർച്ച ചെയ്യപ്പെടാത്ത ഒരു വീടും ഭാരതത്തിൽ ഇല്ല. ഓരോ പ്രദേശത്തിനും അതിന്റേതായ മാമ്പഴം, സ്വന്തം രുചി, സ്വന്തം സുഗന്ധം എന്നിവയുണ്ട്. മഹാരാഷ്ട്രയിലും കൊങ്കണിലും ഹാപ്പുസ്, അൽഫോൻസോ, ഗുജറാത്തിൽ കേസർ - ഇവയാണ് ഏറ്റവും മികച്ച മാമ്പഴയിനങ്ങൾ: ഉത്തർപ്രദേശിലെ ദസഹരി, എന്റെ കാശിയിലെ ലാംഗ്ര. ലാംഗ്ര മാമ്പഴത്തിന് ഒരു പ്രത്യേക ഗുണമുണ്ട് - പഴുത്തതിനുശേഷവും അതിന്റെ നിറം പലപ്പോഴും പച്ചയായി തന്നെ തുടരും. ദൂരെ നിന്നുപോലും സുഗന്ധം തിരിച്ചറിയാൻ കഴിയുന്ന ബിഹാറിലെ ജർദാലു. ചൗസ, മാൾഡ - ആളുകൾക്ക് ഓരോരോ പേരുമായി ബന്ധപ്പെട്ട ഓർമ്മകളുണ്ട്. ദക്ഷിണഭാരതത്തിലേക്ക് പോയാൽ, ബംഗനപ്പള്ളി, തോതാപുരി, നീലം, മാൽഗോവ, ബംഗാളിലെ ഹിംസാഗർ, ഒഡീഷയിലെ, ആന്ധ്രാപ്രദേശിലെ സുവർണരേഖ എന്നിവയുമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ഥലം മാറുന്നതിനനുസരിച്ച്, മാമ്പഴത്തിന്റെ രൂപവും നിറവും രുചിയും മാറുന്നു. 

സുഹൃത്തുക്കളേ, മാമ്പഴത്തിന്റെ ഈ യാത്ര ഇപ്പോൾ ഗ്രാമത്തിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തുകയാണ്. ഇന്ന്, 'മൻ കി ബാത്ത്' വഴി, മാമ്പഴ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന എന്റെ കർഷക സഹോദരീ സഹോദരന്മാരെ ഞാൻ പ്രശംസിക്കുന്നു. നിങ്ങൾ സാധാരണ കർഷകർ മാത്രമല്ല, രാജ്യത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിങ്ങൾ വളരെ പ്രത്യേകതയുള്ളവരാണ്. നിങ്ങൾ ഇതുപോലെ ജനപ്രിയരായിരിക്കട്ടെ.

സുഹൃത്തുക്കളേ, ഈ വേനൽക്കാല ദിവസങ്ങളിൽ, സ്കൂളുകൾക്ക് അവധിയുള്ളപ്പോൾ, നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസിനെക്കുറിച്ച് ഞാൻ സംസാരിക്കാം. സുഹൃത്തുക്കളേ, ഒരു സാഹചര്യം സങ്കൽപ്പിക്കുക: കുട്ടികളും പ്രായമായവരും ഒരുപോലെ പഠിക്കുന്ന ഒരു സ്കൂൾ, അവിടെ ഫീസില്ല, വലിയ കെട്ടിടങ്ങളില്ല, ക്ലാസ് മുറികളില്ല, ഏറ്റവും രസകരമെന്നു പറയട്ടെ, നദിയിൽ ക്ലാസുകൾ നടക്കുന്നു. സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല. ഇത് യഥാർത്ഥമായ ഒരു സംരംഭമാണ്. കേരളത്തിലെ ആലുവയിൽ, സജി വാലശേരിൽ ഒരു നീന്തൽ ക്ലബ് നടത്തുന്നു. ഇതുവരെ, 15,000-ത്തിലധികം ആളുകൾ ഇവിടെ നീന്തൽ പഠിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെപ്പോലും സജി നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. ഈ ശ്രമത്തിന് പിന്നിൽ ആഴത്തിലുള്ള നൊമ്പരം ഒളിഞ്ഞിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നിരവധി വിദ്യാർത്ഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. ആ സംഭവം സജിയെ വല്ലാതെ ഉലച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമായിരുന്നെങ്കിൽ, ഒരുപക്ഷേ പലരും രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കരുതി - അവിടെ നിന്നാണ് തന്റെ ദൗത്യം ആരംഭിച്ചത്.

സുഹൃത്തുക്കളേ, സജി വാലശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ല - വേണ്ടത് നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമാണ്. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്തിടെ എനിക്ക് യൂറോപ്പിലെ നെതർലാൻഡ്‌സ് സന്ദർശിക്കാൻ അവസരം ലഭിച്ചു. ഞാൻ അവിടെ നിരവധി യോഗങ്ങളിൽ പങ്കെടുത്തു. ഈ സമയത്ത്, ഓരോ ഭാരതീയനും അഭിമാനം തോന്നുന്ന ഒരു നിമിഷം ഉണ്ടായി. നെതർലൻഡ്‌സിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ, ചോള കാലഘട്ടത്തിലെ പുരാതന ചെമ്പ് തകിടുകൾ ഭാരതത്തിന് അവർ തിരികെ തന്നു. നെതർലൻഡ്‌സിന്റെ പ്രധാനമന്ത്രിയും ആ പരിപാടിയിൽ പങ്കെടുത്തു. ഈ ചെമ്പ് തകിടുകളെക്കുറിച്ച് ഭാരതത്തിൽ നിന്നും വിദേശത്തുനിന്നും എനിക്ക് തുടർച്ചയായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ആളുകൾ സന്തോഷവും അഭിമാനവും പ്രകടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴർ അവയെ പ്രതി ഉത്സാഹഭരിതരാണ്.

സുഹൃത്തുക്കളേ, ഈ ചെമ്പ് തകിടുകളെക്കുറിച്ച് ആളുകൾക്കിടയിൽ വളരെയധികം ജിജ്ഞാസയുണ്ട്. അതിനാൽ, ഇന്ന് അവയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. 21 വലുതും, മൂന്ന് ചെറുതുമായ ചെമ്പ് തകിടുകൾ ഉണ്ട്. ഇവ പ്രധാനമായും രാജേന്ദ്ര ചോളൻ ഒന്നാമൻ രാജാവ്, തന്റെ പിതാവായ രാജരാജ ചോളൻ നൽകിയ വാഗ്ദാനം നിറവേറ്റുന്നതുമായി, ബന്ധപ്പെട്ടതാണ്. ആനൈമംഗലം ഗ്രാമം ഒരു ബുദ്ധവിഹാരത്തിന് ദാനം ചെയ്തതിനെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നു. ഈ ചെമ്പ് തകിടുകൾ ചോള രാജവംശത്തിന്റെ നേട്ടങ്ങളെയും വിവരിക്കുന്നു. ചോള സാമ്രാജ്യത്തിന്റെ ശക്തമായ നാവികശക്തിയെ ഇവ വെളിപ്പെടുത്തുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ നിന്നും ലഭിക്കുന്നു

ചോള സാമ്രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിലും സംസ്കാരത്തിലും നാമെല്ലാവരും വളരെയധികം അഭിമാനിക്കുന്നു. സുഹൃത്തുക്കളേ, ഭാരതത്തിന്റെ ഇത്തരം അമൂല്യമായ പൈതൃകങ്ങൾ സംരക്ഷിക്കാൻ നമ്മുടെ സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 'ഗ്യാൻ ഭാരതം' എന്ന ദൌത്യത്തിന് കീഴിൽ ഛത്തീസ്ഗഡിലെ മൽഹാറിൽ ഒരു പ്രധാന കണ്ടെത്തൽ നടന്നിട്ടുണ്ട്. ഇവിടെ നിന്ന് അപൂർവമായ മൂന്ന് ചെമ്പ് തകിടുകൾ കിട്ടിയിട്ടുണ്ട്. ഇവ പാണ്ഡുവംശി രാജവംശത്തിലെ മഹർഷി ബാലാർജുനന്റെ ഭരണകാലവുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നു. ഈ ലിഖിതങ്ങൾ ആറ്-ഏഴ് നൂറ്റാണ്ടുകളിലെതാണെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു, ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ചെമ്പ് തകിടുകൾ പുരാതന ബ്രാഹ്മി ലിപിയിലും പാലി ഭാഷയിലുമാണ്  എഴുതിയിരിക്കുന്നത്. ഇവയിൽ നിന്ന് അക്കാലത്തെ ഭരണസംവിധാനത്തെക്കുറിച്ചും, മതത്തെയും, സംസ്കാരത്തെയും കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിക്കുന്നുണ്ട്.

സുഹൃത്തുക്കളേ, ഭാരതത്തിൽ നമുക്ക് ജ്യോതിശാസ്ത്രത്തോട് അതായത് ആസ്ട്രോണമിയോട് എപ്പോഴും ഒരു പ്രത്യേക ആകർഷകത്വം ഉണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നിരീക്ഷണശാലകൾ നിലവിലുണ്ട്. ഇവിടെ അത്ഭുതകരമായ ഗണിതശാസ്ത്ര കണ്ടെത്തലുകൾ നടന്നിട്ടുണ്ട്. നാവിഗേഷൻ ആയാലും, പഞ്ചാംഗം ആയാലും, നമ്മുടെ ഉത്സവങ്ങളായാലും, ഇവയ്ക്കെല്ലാം ആകാശവുമായും നക്ഷത്രങ്ങളുമായും ബന്ധമുണ്ടായിരുന്നു. ജ്യോതിശാസ്ത്രം ഓരോ തലമുറയിലും കൌതുകം ഉണർത്തിയിട്ടുണ്ട്. അത് പര്യവേഷണത്തിന് അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ യുവാക്കളിലും ഇതിനെക്കുറിച്ച് വലിയ ഉത്സാഹം കാണുന്നു. ഇപ്പോൾ നിങ്ങളും കാണുന്നുണ്ടാകുമല്ലോ. രാജ്യത്തുടനീളം ജ്യോതിശാസ്ത്ര കൂട്ടായ്മകൾ അതിവേഗം പ്രചാരം നേടുന്നു.  വലിയ നഗരങ്ങൾ മുതൽ ചെറിയ പട്ടണങ്ങൾ വരെയും, വിദ്യാലയങ്ങൾ മുതൽ ഉദ്യാനങ്ങൾ വരെയും ഇവരുടെ പ്രവർത്തനങ്ങൾ കാണാൻ സാധിക്കുന്നു. എനിക്ക് ബാം​ഗ്ലൂർ ആസ്ട്രോണോമിക്കൽ സൊസൈറ്റിയെക്കുറിച്ച് വിവരം ലഭിച്ചു. ഇവിടെ നിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ ജ്യോതിശാസ്ത്രത്തിന് പ്രചാരം നൽകാനുള്ള ഒരു ദൗത്യവും ആരംഭിച്ചിട്ടുണ്ട്. ‘ഖ​ഗോൾ മണ്ഡൽ’ എന്ന സംഘം 30 മണിക്കൂർ ദൈർഘ്യമുള്ള വളരെ പുതുമയുള്ള ഒരു പഠനപരിപാടി തുടങ്ങിയിട്ടുണ്ട്.

സുഹൃത്തുക്കളേ, രാത്രിയിൽ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത് തന്നെ ഒരു അത്ഭുതകരമായ അനുഭവമാണ്. ആസ്ട്രോ കേരള എന്നു പേരുള്ള ഒരു സ്ഥാപനം രാത്രികാല നിരീക്ഷണ ക്യാമ്പുകളും പരിശീലനകളരികളും സംഘടിപ്പിക്കുന്നു. ഇവിടെ, യുവസുഹൃത്തുക്കൾ ദൂരദർശിനി നിർമ്മിക്കാനും നക്ഷത്ര ഭൂപടങ്ങൾ ഉപയോഗിക്കാനും പഠിക്കുന്നു. രാജ്കോട്ടിലെ ബി​ഗ് ബാം​ഗ് അസ്ട്രോണമി ക്ലബ് Big Bang Astronomy Club, ഗിർ വനങ്ങൾ മുതൽ കച്ചിലെ റാൻ വരെ നിരവധി 'ജ്യോതിർവിദ്യ പരിസംസ്ഥ' വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത് വാനനിരീക്ഷണ രംഗത്തെ ഏറ്റവും പഴയ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ നിരീക്ഷണ സൗകര്യങ്ങൾക്കൊപ്പം, പുസ്തകങ്ങൾ, ഗ്രന്ഥശാല, ദൂരദർശിനി ഗ്രന്ഥശാല എന്നിവയും ഉണ്ട്. ഐഎസ്എഎസിയെക്കുറിച്ചും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇത് വിദ്യാർത്ഥികൾ നയിക്കുന്ന രാജ്യവ്യാപക ശ്യംഖലയാണ്. അത് വാനനിരീക്ഷണത്തെയും ജ്യോതിർഭൌതികത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. 

സുഹൃത്തുക്കളേ, നമ്മളുടെ ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്തുകയും തുടർച്ചയായി പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഏതെങ്കിലും ഒരു വാനനിരീക്ഷണ സംഘത്തിൽ തീർച്ചയായും ചേരണമെന്നും ഈ അവധിക്കാലത്ത് ഏതെങ്കിലും ഒരു നക്ഷത്ര ബംഗ്ലാവ് കൂടി തീർച്ചയായും സന്ദർശിക്കണമെന്നും ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ, "മാൻ കി ബാത്ത്" പരിപാടി ടെലിവിഷനിൽ കാണുന്നവരോട് എനിക്ക് പറയാനുള്ളത്, ഒരു ദൃശ്യം തീർച്ചയായും കാണമെന്നാണ്. ഈ ദൃശ്യം കഴിഞ്ഞദിവസങ്ങളിൽ ഒരു വലിയ ചർച്ചയായി. അതിൽ, കുറച്ചുപേർ വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും ഒരു ഗംഗാ ഡോൾഫിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ ശ്രമത്തിന് ഏകദേശം 13 മണിക്കൂർ എടുത്തുവെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഒടുവിൽ ആ ഡോൾഫിൻ രക്ഷപ്പെട്ടു. സുഹൃത്തുക്കളേ, ഇതിൽ, ഭാരതത്തിലെ ആദ്യത്തെ ഗംഗാ ഡോൾഫിൻ രക്ഷാപ്രവർത്തനത്തിനുള്ള ആംബുലൻസിന് വലിയൊരു പങ്കുണ്ട്. ഈ സംഭവം ഉത്തർപ്രദേശിലാണ് നടന്നത്. അവിടെ ഒരു ഗംഗാ ഡോൾഫിൻ, കനാലിൽ കുടുങ്ങിപ്പോയിരുന്നു. അങ്ങനെയൊരു സമയത്ത്, "നമാമി ഗംഗേ പദ്ധതി"യുടെ ഭാഗമായി നിർമ്മിച്ച ഈ ആംബുലൻസ്, അതിന് ഒരു പ്രതീക്ഷയായി എത്തി. പിന്നീട് വളരെ ശ്രദ്ധയോടെ അതിനെ പുറത്തെടുത്തു. അതിനെ പരിശോധിക്കുകയും, ചികിത്സിക്കുകയും ചെയ്തു. അതിനുശേഷം അതിനെ സുരക്ഷിതമായി, റാപ്തി നദിയിലേക്ക് വിട്ടു. ഒരു തരത്തിൽ പറഞ്ഞാൽ, ഒരു ജീവൻ അതിന്റെ വീട്ടിലേക്ക് തിരികെ പോയി.

സുഹൃത്തുക്കളേ, ഈ ഡോൾഫിൻ രക്ഷാപ്രവർത്തനത്തിനുള്ള ആംബുലൻസ് വളരെ സവിശേഷമാണ്. ഇത് ഒരു സഞ്ചരിക്കുന്ന ആശുപത്രിപോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഡോൾഫിനുകളെ സുരക്ഷിതമായി വയ്ക്കാനുള്ള സംവിധാനമുണ്ട്. ശ്വാസമെടുക്കാനുള്ള സൗകര്യമുണ്ട്. പ്രത്യേക സ്ട്രെച്ചറുണ്ട്, രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ഉണ്ട്. അതായത്, ഏതെങ്കിലും ഡോൾഫിന് പരിക്കേൽക്കുകയോ, കനാലിൽ കുടുങ്ങുകയോ ചെയ്താൽ, അല്ലെങ്കിൽ പുഴയിൽ നിന്ന് വഴിതെറ്റിപ്പോയാൽ, ഉടൻതന്നെ, അതിനെ സഹായിക്കാൻ കഴിയും.

സുഹൃത്തുക്കളേ, നമ്മൾ ഗംഗാ ഡോൾഫിനുകളെ രക്ഷിക്കുമ്പോൾ, ഒരു ജീവിവർഗത്തെ മാത്രമല്ല രക്ഷിക്കുന്നത്; ഗംഗയുടെ ജൈവവൈവിധ്യത്തെയാണ് രക്ഷിക്കുന്നത്. പുഴയുടെ മുഴുവൻ ആവാസവ്യവസ്ഥയെയും രക്ഷിക്കുന്നു, ഒപ്പം നമ്മുടെ വരും തലമുറകൾക്കായി പ്രകൃതിയുടെ വിലമതിക്കാനാകാത്ത പൈതൃകവും നമ്മൾ സംരക്ഷിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളിൽ പലർക്കും പുഴ, കുളം, കിണർ എന്നിവയുടെ വെള്ളവുമായി ബന്ധപ്പെട്ട ഓർമ്മകൾ തീർച്ചയായും ഉണ്ടാകും. ചിലർക്ക് കുളത്തിൽ നീന്തിയത് ഓർമ്മയുണ്ടാകും, ചിലർക്ക് കൂട്ടുകാരുമായി കുളക്കരയിൽ കളിച്ചത്, ചിലർക്ക് ആ മണ്ണിന്റെ മണം  ഒക്കെ ഓർമ്മയുണ്ടാകും. കുട്ടിക്കാലത്തെ ഇത്തരം ഓർമ്മകൾ ജീവിതകാലം മുഴുവൻ മനസ്സിൽ തങ്ങിനിൽക്കും.

സുഹൃത്തുക്കളേ, അത്തരം ഓർമ്മകളെ സംരക്ഷിക്കുന്നതിനായുള്ള  പ്രചോദനാത്മകമായ ഒരു കഥ ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ നിന്ന് വന്നിട്ടുണ്ട്. ബസ്തിയിലെ ആകാശ് ഗുപ്ത, തന്റെ ഗ്രാമത്തിലെ മനോരമ നദിയെ കാണുമ്പോൾ, വളരെ ദുഃഖിതനായിരുന്നു. കാരണം, താൻ കുട്ടിക്കാലത്ത് തെളിഞ്ഞതും ജീവസ്സുറ്റതുമായി കണ്ടിരുന്ന ആ നദിയിൽ കാലക്രമേണ പ്ലാസ്റ്റിക് അടിഞ്ഞുകൂടാൻ തുടങ്ങി, മാലിന്യം വർദ്ധിച്ചുകൊണ്ടിരുന്നു. പരാതിപ്പെടേണ്ടതില്ല, പുതിയൊരു തുടക്കം കുറിക്കുമെന്ന് ആകാശ് തീരുമാനിച്ചു. "പരാതികളില്ല, തുടങ്ങാം" എന്നത് അദ്ദേഹത്തിന്റെ മന്ത്രമായി. അദ്ദേഹം തന്റെ കൂട്ടുകാരെയും കൂടെ കൂട്ടി. അവരുടെ കൈയിൽ ഉണ്ടായിരുന്നത് ഒരു വലയും, മൺവെട്ടിയും, കുട്ടയും, പിന്നെ എന്തെങ്കിലും മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയവുമായിരുന്നു. ഈ ചെറുപ്പക്കാർ നദിയിലേക്ക് ഇറങ്ങി, കുളവാഴകൾ നീക്കം ചെയ്ത്, പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും പുറത്തെടുത്തു. പലപ്പോഴും, ഒരു ദിവസം കൊണ്ട് 50-60 കിലോഗ്രാം വരെ മാലിന്യം നദിയിൽ നിന്ന് നീക്കം ചെയ്തു. ക്രമേണ, മനോരമ നദിയുടെ ആ ഭാഗം വീണ്ടും വൃത്തിയായി. ഈ പ്രവൃത്തി ചുറ്റുമുള്ള ആളുകളുടെ ശ്രദ്ധ ആകർഷിച്ചു, ജനങ്ങൾക്കിടയിൽ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചു.

സുഹൃത്തുക്കളേ, സമാനമായ ഒരു പ്രചോദനാത്മക കഥ ഗോവയിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്. ഗോവയിലെ ബാലകൃഷ്ണ അയ്യ, വിരമിച്ച അധ്യാപകനാണ്. എന്നാൽ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം, അതേപടി തുടരുന്നു. മഡ്ഡി-തോലാപ് പ്രദേശത്തെ ജലപ്രശ്നം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. പരിഹാരത്തിനായി അദ്ദേഹവും പ്രവർത്തിക്കാൻ തുടങ്ങി. പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിൽ ബാലകൃഷ്ണ, പ്രധാന പങ്ക് വഹിച്ചു. ഇത് നിരവധി വീടുകളിലേക്ക് വെള്ളം എത്തിച്ചു. വെള്ളത്തിനായി ദിവസവും കഷ്ടപ്പെടേണ്ടി വന്ന കുടുംബങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമായിരുന്നു.

സുഹൃത്തുക്കളേ, കഴിഞ്ഞ മാസം എനിക്ക് വളരെ നല്ല ഒരു അനുഭവം ഉണ്ടായി. ഇതിന് 'മൻ കി ബാത്ത്'മായി  ബന്ധമുണ്ട്. അതിനാൽ, ഇന്ന് നിങ്ങളുമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തമിഴ്‌നാട്ടിലെ നാഗർകോവിലിൽ വച്ച് ഒരു അധ്യാപികയെ ഞാൻ കണ്ടുമുട്ടി. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ അവരെ കണ്ടിട്ടുണ്ട്. ഞാൻ സംസാരിക്കുന്നത് ഗിരിജ അമ്മയെക്കുറിച്ചാണ്. ഈ കൂടിക്കാഴ്ചയിൽ ചില യുവ വിദ്യാർത്ഥികളും അവരോടൊപ്പം ഉണ്ടായിരുന്നു.

സുഹൃത്തുക്കളേ, ഗിരിജാമ്മ ഏകദേശം 15 സ്‌കൂളുകൾ നടത്തുന്നു. ഇതിൽ, ചെന്നൈയിലെ ജയ്ഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയം വളരെ പ്രമുഖമാണ്. അവരുടെ രാജ്യസ്‌നേഹം ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കുന്നു. "മൻ കി ബാത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ നിരവധി സൈനികർക്ക് സംഭാവന നൽകാൻ അവർ തീരുമാനിച്ചു. ഇതിനോട്, അവരുടെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്ക് താൽപര്യമായി. ധീരരായ സൈനികർക്കായി എല്ലാ ദിവസവും ഒരു രൂപ സംഭാവന ചെയ്യാൻ അവർ കുട്ടികളോട് ആവശ്യപ്പെട്ടു. അതായത്, ഓരോ വിദ്യാർത്ഥിയും ഒരു വർഷത്തിൽ 365 രൂപ ശേഖരിച്ചു. ചെറിയ സംഭാവനകളിലൂടെ ഏകദേശം 40 ലക്ഷം രൂപ അവർ സമാഹരിച്ചു. ഈ മുഴുവൻ തുകയുടെയും ഒരു ചെക്ക് ഗിരിജ അമ്മ എനിക്ക് കൈമാറി. ഞങ്ങളുടെ സംഭാഷണത്തിനിടയിൽ, ഭാരതമാതാവിനോടുള്ള അവരുടെ സമർപ്പണം എത്ര ആഴത്തിലുള്ളതാണെന്ന് ഞാൻ മനസ്സിലാക്കി. കഴിഞ്ഞ വർഷം, ചെന്നൈയിലെ ആദ്യത്തെ ഹിന്ദു വിദ്യാലയം അതിന്റെ 50-ാം വാർഷികം പൂർത്തിയാക്കി. രാജ്യത്തിന്റെ വിദ്യാഭ്യാസവും സാംസ്കാരിക പൈതൃകവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ സ്കൂൾ ശൃംഖലയുടെ പങ്ക് വളരെ പ്രശംസനീയമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു, നമ്മുടെ ധീരരായ സൈനികർക്ക് വേണ്ടി സംഭാവന നൽകിയ വിദ്യാർത്ഥികളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, ഭാരതത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും, നമ്മെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുന്നുണ്ട്. പലപ്പോഴും, ഈ ശ്രമങ്ങളെക്കുറിച്ച് അധികം ചർച്ചകൾ ഉണ്ടാകാറില്ല, പക്ഷേ നമ്മൾ അവയെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ, നമ്മുടെ രാജ്യം അതിന്റെ ജനങ്ങളുടെ ശക്തിയാൽ മുന്നോട്ട് പോകുകയാണെന്ന നമ്മുടെ വിശ്വാസം കൂടുതൽ ദൃഢമാകുന്നു. എന്റെയൊരു അഭ്യർത്ഥനയാണ്, നിങ്ങളുടെ ചുറ്റുമുള്ള ഇത്തരം ശ്രമങ്ങൾ തീർച്ചയായും നിങ്ങൾ കാണണം എന്നത്. സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവരെ തിരിച്ചറിയുക, അവരെ അഭിനന്ദിക്കുക, അവരിൽ നിന്ന് പഠിക്കുക, സാധ്യമെങ്കിൽ, നിങ്ങൾ സ്വയം, എന്തെങ്കിലും നല്ല പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അടുത്ത മാസം 'മൻ കി ബാത്ത്' ൽ കൂടുതൽ പ്രോത്സാഹജനകമായ കഥകളുമായി ഞാൻ വീണ്ടും നിങ്ങളോടൊപ്പം ചേരും. വളരെ നന്ദി. നമസ്കാരം.