നമ്മുടെ ക്ഷേത്രങ്ങളും ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും ഒരുവശത്ത് ആരാധനയുടെയും വിഭവങ്ങളുടെയും കേന്ദ്രങ്ങളാണ്; മറുവശത്ത് അവ ശാസ്ത്രത്തിന്റെയും സാമൂഹ്യ അവബോധത്തിന്റെയും കേന്ദ്രങ്ങളാണ്: പ്രധാനമന്ത്രി
ഇന്നു ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന ആയുർവേദ ശാസ്ത്രവും യോഗാ ശാസ്ത്രവും നമുക്ക് നൽകിയത് നമ്മുടെ ഋഷിമാരാണ്: പ്രധാനമന്ത്രി
സേവനമനുഷ്ഠിക്കാൻ രാജ്യം എനിക്ക് അവസരം നൽകിയപ്പോൾ, ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന തത്വം ഞാൻ ഗവണ്മെന്റിന്റെ ദൃഢനിശ്ചയമാക്കി; ‘ഏവർക്കും ചികിത്സ, ഏവർക്കും ആരോഗ്യം’ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന ഈ ദൃഢനിശ്ചയം: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലെ ഗഢാ ഗ്രാമത്തിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാമതും ബുന്ദേൽഖണ്ഡിൽ തിരിച്ചെത്താൻ കഴിഞ്ഞതു ഭാഗ്യമാണെന്നു പറഞ്ഞ ശ്രീ മോദി, ആത്മീയകേന്ദ്രമായ ബാഗേശ്വർ ധാം ഉടൻ ആരോഗ്യകേന്ദ്രമാകുമെന്നും പറഞ്ഞു. പത്തേക്കർ വിസ്തൃതിയിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനം നിർമിക്കുമെന്നും ആദ്യ ഘട്ടത്തിൽ 100 കിടക്കകളുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ ധീരേന്ദ്ര ശാസ്ത്രിയുടെ മഹത്തായ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ബുന്ദേൽഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

 

മതത്തെ പരിഹസിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യുന്ന ഒരുവിഭാഗം രാഷ്ട്രീയ നേതാക്കൾ ഇക്കാലത്തുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചിലപ്പോഴൊക്കെ, രാഷ്ട്രത്തെയും മതത്തെയും ദുർബലപ്പെടുത്തുന്നതിനു വിദേശസ്ഥാപനങ്ങളിൽനിന്നുള്ള പിന്തുണയും ഇത്തരം വ്യക്തികൾക്കു ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുമതത്തെ വെറുക്കുന്നവർ വളരെക്കാലമായി വിവിധ രൂപങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള നിരന്തര ആക്രമണങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ ഘടകങ്ങൾ നമ്മുടെ സന്ന്യാസിമാരെയും സംസ്കാരത്തെയും തത്വങ്ങളെയും ആക്രമിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. അവർ നമ്മുടെ ഉത്സവങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലക്ഷ്യമിടുന്നു. മാത്രമല്ല, നമ്മുടെ മതത്തിലും സംസ്കാരത്തിലും ഉൾച്ചേർന്നിട്ടുള്ള പുരോഗമനസ്വഭാവത്തെപ്പോലും അപകീർത്തിപ്പെടുത്താൻ ധൈര്യപ്പെടുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, വളരെക്കാലമായി രാജ്യത്ത് ഐക്യത്തിന്റെ സന്ദേശത്തിലൂടെ അവബോധം വളർത്തുന്ന ശ്രീ ധീരേന്ദ്ര ശാസ്ത്രിയുടെ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. സമൂഹത്തിന്റെയും മാനവികതയുടെയും ക്ഷേമത്തിനായി അർബുദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്റെ രൂപത്തിൽ ശ്രീ ധീരേന്ദ്ര ശാസ്ത്രി മറ്റൊരു പ്രതിജ്ഞ എടുത്തതായി ശ്രീ മോദി പ്രഖ്യാപിച്ചു. അതിന്റെ ഫലമായി, ബാഗേശ്വർ ധാമിൽ ഭക്തി, പോഷണം, ആരോഗ്യകരമായ ജീവിതം എന്നിവയുടെ അനുഗ്രഹങ്ങൾ ഇനി ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

“നമ്മുടെ ക്ഷേത്രങ്ങൾക്കും ആശ്രമങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും ആരാധനാ കേന്ദ്രങ്ങൾ, ശാസ്ത്രീയ-സാമൂഹ്യ ചിന്തകളുടെ കേന്ദ്രങ്ങൾ എന്നീ നിലകളിൽ രണ്ടുതരത്തിലുള്ള പങ്കാണുള്ളത്.” - ഋഷിമാർ നമുക്ക് ആയുർവേദത്തിന്റെയും യോഗയുടെയും ശാസ്ത്രം നൽകിയിട്ടുണ്ടെന്നും അതിപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരെ സേവിക്കുന്നതും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതുമാണു യഥാർഥ മതം എന്ന വിശ്വാസത്തിന് അദ്ദേഹം ഊന്നൽ നൽകി. “നാരായണനിലെ നരൻ”, “എല്ലാ ജീവജാലങ്ങളിലും ശിവൻ” എന്നീ വികാരങ്ങളോടെ എല്ലാ ജീവജാലങ്ങളെയും സേവിക്കുന്ന നമ്മുടെ പാരമ്പര്യത്തെ അദ്ദേഹം ഉയർത്തിക്കാട്ടി. കോടിക്കണക്കിനുപേർ പങ്കെടുക്കുകയും പുണ്യസ്നാനം നടത്തുകയും സന്ന്യാസിമാരുടെ അനുഗ്രഹം നേടുകയും ചെയ്ത മഹാകുംഭമേളയെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകളെക്കുറിച്ചു പറഞ്ഞ ശ്രീ മോദി, ഇത് “ഐക്യത്തിന്റെ മഹാകുംഭമേള”യാണെന്നു പ്രശംസിക്കുകയും എല്ലാ ശുചീകരണത്തൊഴിലാളികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ അർപ്പണബോധ ത്തോടെയുള്ള സേവനത്തിനു നന്ദി പറയുകയും ചെയ്തു. മഹാകുംഭമേളയ്ക്കിടയിൽ ‘നേത്രമഹാകുംഭമേള' നടക്കുന്നുണ്ടെന്നും അതു വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടുലക്ഷത്തിലധികം നേത്രപരിശോധനകൾ അവിടെ നടത്തിയതായും ഒന്നര ലക്ഷത്തോളംപേർക്കു സൗജന്യമായി മരുന്നും കണ്ണടയും ലഭിച്ചതായും തിമിര ശസ്ത്രക്രിയയ്ക്കും മറ്റു ശസ്ത്രക്രിയകൾക്കുമായി പതിനാറായിരത്തോളം രോഗികളെ വിവിധ ആശുപത്രികളിലേക്കു ശുപാർശ  ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകുംഭമേളയിൽ നമ്മുടെ ഋഷിമാരുടെ മാർഗനിർദേശപ്രകാരം നടക്കുന്ന നിരവധി ആരോഗ്യ-സേവന സംരംഭങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും അതിൽ നിസ്വാർഥമായി പങ്കെടുക്കുന്നു. കുംഭമേളയിൽ പങ്കെടുത്തവർ ഈ ശ്രമങ്ങളെ അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയിലുടനീളം വലിയ ആശുപത്രികൾ നടത്തുന്നതിൽ മതസ്ഥാപനങ്ങൾക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിനു ദരിദ്രർക്കു ചികിത്സയും സേവനവും നൽകുന്ന നിരവധി ആരോഗ്യ-ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതു മതട്രസ്റ്റുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീരാമനുമായി ബന്ധപ്പെട്ട ബുന്ദേൽഖണ്ഡിലെ ചിത്രകൂട് പുണ്യ തീർഥാടനകേന്ദ്രം ഭിന്നശേഷിക്കാർക്കും രോഗികൾക്കും സേവനം നൽകുന്ന പ്രധാന കേന്ദ്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യത്തിന്റെ അനുഗ്രഹങ്ങൾ നൽകി, ബാഗേശ്വർ ധാം ഈ മഹത്തായ പാരമ്പര്യത്തിലേക്കു പുതിയ അധ്യായം ചേർക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. രണ്ടുദിവസത്തിനുശേഷം മഹാശിവരാത്രി ദിനത്തിൽ 251 പെൺമക്കളുടെ സമൂഹവിവാഹച്ചടങ്ങു നടക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ മഹത്തായ സംരംഭത്തിനു ബാഗേശ്വർ ധാമിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും എല്ലാ നവദമ്പതികൾക്കും പെൺമക്കൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയും ചെയ്തു.

നമ്മുടെ മതവും സന്തോഷവും വിജയവും കൈവരിക്കുന്നതിനുള്ള പ്രാഥമിക മാർഗം നമ്മുടെ ശരീരവും ആരോഗ്യവുമാണെന്ന് ഊന്നിപ്പറയുന്ന “ശരീരമാദ്യം ഖലു ധർമ സാധനം” എന്ന വേദഗ്രന്ഥം ഉദ്ധരിച്ച്, സേവനമനുഷ്ഠിക്കാൻ രാജ്യം അവസരം നൽകിയപ്പോൾ ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന തത്വം ഗവണ്മെന്റിന്റെ ദൃഢനിശ്ചയമായി സ്വീകരിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘ഏവർക്കും ചികിത്സ, ഏവർക്കും ആരോഗ്യം’ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന ഈ ദൃഢനിശ്ചയമെന്നും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിൽ രോഗപ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. ശുചിത്വഭാരതയജ്ഞത്തിനു കീഴിൽ ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ടെന്നു പറഞ്ഞ ശ്രീ മോദി, ശൗചാലയങ്ങളുടെ നിർമ്മാണം വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണമുണ്ടാകുന്ന രോഗങ്ങൾ കുറച്ചതായി ചൂണ്ടിക്കാട്ടി. ശൗചാലയങ്ങളുള്ള വീടുകളിൽ ചികിത്സാച്ചെലവുകൾക്കായി ആയിരക്കണക്കിനു രൂപ ലാഭിച്ചുവെന്നു സൂചിപ്പിക്കുന്ന പഠനവും അദ്ദേഹം ഉദ്ധരിച്ചു.

2014-ൽ ഞങ്ങളുടെ ഗവണ്മെന്റ് അധികാരത്തിൽ വരുന്നതിനുമുമ്പ്, രാജ്യത്തെ ദരിദ്രർ രോഗത്തേക്കാൾ ചികിത്സാച്ചെലവിനെയാണു ഭയപ്പെട്ടിരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിലെ ഗുരുതരരോഗം കുടുംബത്തെയാകെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രകുടുംബത്തിൽ നിന്നുള്ളയാളാണു താനെന്നും അത്തരം ബുദ്ധിമുട്ടുകൾ കണ്ടിട്ടുണ്ടെന്നും ചികിത്സാച്ചെലവു കുറയ്ക്കാനും ജനങ്ങൾക്കു കൂടുതൽ പണം ലാഭിക്കാനും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പദ്ധതികളിൽനിന്നു പാവപ്പെട്ടവരിലാരും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ച ശ്രീ മോദി, ചികിത്സാ ചെലവുകളുടെ ഭാരം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകി. ആയുഷ്മാൻ കാർഡുവഴി എല്ലാ ദരിദ്രർക്കും 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതു ലഭിക്കാത്തവർ എത്രയും വേഗം അതു കരസ്ഥമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 700ലധികം ജില്ലകളിലായി 1500-ലധികം ഡയാലിസിസ് സെൻ്ററുകൾ സൗജന്യ ഡയാലിസിസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പരിചയക്കാർക്കിടയിൽ ഈ സർക്കാർ പദ്ധതികളെ കുറിച്ച് അവബോധം പ്രചരിപ്പിക്കാനും ആരും ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.“കാൻസർ എല്ലായിടത്തും ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു; ക്യാൻസറിനെതിരായ പോരാട്ടത്തിൽ സർക്കാരും സമൂഹവും സന്യാസിമാരും ഒറ്റക്കെട്ടാണ്”, ശ്രീ മോദി എടുത്തുപറഞ്ഞു. ഒരാൾക്ക് അർബുദം ബാധിച്ചപ്പോൾ ഗ്രാമവാസികൾ നേരിട്ട  ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള കണ്ടെത്തലിൻ്റെ അഭാവവും പനിക്കും വേദനയ്ക്കും നാട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്ന പ്രവണതയും അദ്ദേഹം എടുത്തുപറഞ്ഞു.ഇതിലൂടെ  സാഹചര്യം വഷളാവുകയും വൈകി മാത്രം രോഗനിർണയം സാധ്യമാവുകയും ചെയ്യുന്നു . ക്യാൻസർ രോഗം തിരിച്ചറിയുമ്പോൾ കുടുംബങ്ങളെ പിടികൂടുന്ന ഭയവും ആശയക്കുഴപ്പവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇതിന്റെ ചികിത്സക്കായി  ഡൽഹിയിലെയും മുംബൈയിലെയും ചികിത്സാ കേന്ദ്രങ്ങളെക്കുറിച്ച് മാത്രമേ പലർക്കും അറിയൂ എന്നും അദ്ദേഹം പറഞ്ഞു. ക്യാൻസറിനെ പ്രതിരോധിക്കാൻ  ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവന്ന  നിരവധി പ്രഖ്യാപനങ്ങൾ ഉൾപ്പെടെ, ഈ വെല്ലുവിളികളെ നേരിടാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി. ക്യാൻസർ മരുന്നുകൾ കൂടുതൽ വിലക്കുറവിൽ ലഭ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലയിലും ക്യാൻസർ ഡേകെയർ സെൻ്ററുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേന്ദ്രങ്ങൾ ക്യാൻസർ നിർണയവും വിശ്രമ പരിചരണ സേവനങ്ങളും നൽകും. ക്യാൻസറിന് എളുപ്പമുള്ളതും വേഗത്തിലുമുള്ള ചികിൽസ  ഉറപ്പാക്കുന്നതിനായി ജില്ലാ ആശുപത്രികളിലും മെഡിക്കൽ സെൻ്ററുകളിലും കാൻസർ ക്ലിനിക്കുകൾ തുറക്കുന്നതും ശ്രീ മോദി എടുത്തുപറഞ്ഞു.

 ക്യാൻസറിനെ പ്രതിരോധിക്കാൻ ജാഗ്രതയോടെയും അവബോധത്തോടെയും ഇരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ക്യാൻസർ പടർന്നുകഴിഞ്ഞാൽ അതിനെ ചെറുക്കാൻ പ്രയാസമുള്ളതിനാൽ നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു. 30 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളെയും സ്‌ക്രീൻ ചെയ്യുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടി  അദ്ദേഹം എടുത്തുകാണിക്കുകയും,പരിപാടിയിൽ പങ്കെടുക്കാനും ഉപേക്ഷ  ഒഴിവാക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു . എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉടൻ കാൻസർ പരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്യാൻസറിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഇത് ഒരു പകർച്ചവ്യാധിയല്ലെന്നും സ്പർശനത്തിലൂടെ പകരില്ലെന്നും പ്രസ്താവിച്ച ശ്രീ മോദി, ബീഡി, സിഗരറ്റ്, ഗുട്ട്ക, പുകയില, മസാലകൾ എന്നിവയുടെ ഉപയോഗം കൊണ്ട് ക്യാൻസർ സാധ്യത വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി. ഈ വസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം  ഉപദേശിച്ചു. ഓരോരുത്തരും അവരുടെ ശരീരവും ആരോഗ്യവും ശ്രദ്ധിക്കണമെന്നും അപകടം ഒഴിവാക്കാൻ ഈ മുൻകരുതലുകൾ ജാഗ്രതയോടെ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ജനങ്ങളെ സേവിക്കുന്നതിനുള്ള തൻ്റെ അർപ്പണബോധത്തെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, തൻ്റെ മുൻ ഛത്തർപൂർ സന്ദർശനത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തിയത് പ്രത്യേകം എടുത്തുപറഞ്ഞു .ഒന്നിലധികം സർക്കാരുകളും നേതാക്കളും ബുന്ദേൽഖണ്ഡ് സന്ദർശിച്ചിട്ടും പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന 45,000 കോടിയുടെ കെൻ-ബെത്വ ലിങ്ക് പദ്ധതിയ്ക്ക് തുടക്കമായത് അദ്ദേഹം ഉയർത്തിക്കാട്ടി . ഈ മേഖലയിലെ നിരന്തരമായ ജലക്ഷാമം ചൂണ്ടിക്കാട്ടിയ  ശ്രീ മോദി, മുൻ സർക്കാരുകൾ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും  ചോദിച്ചു. ജനങ്ങളുടെ അനുഗ്രഹം വാങ്ങിയാണ്  എല്ലാ പ്രവൃത്തിയും ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലെ ദ്രുതഗതിയിലുള്ള പുരോഗതി അദ്ദേഹം അടിവരയിട്ടു. ജൽ ജീവൻ മിഷൻ അല്ലെങ്കിൽ ഹർ ഘർ ജൽ പദ്ധതിക്ക് കീഴിൽ ബുന്ദേൽഖണ്ഡിലെ ഗ്രാമങ്ങളിലേക്ക് പൈപ്പ് വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ  എടുത്തുപറഞ്ഞ  അദ്ദേഹം,ഇതിനായി സർക്കാർ രാവും പകലും അശ്രാന്തമായി പ്രവർത്തിക്കുന്നതിനേയും വരച്ചുകാട്ടി.

 

 ബുന്ദേൽഖണ്ഡിൻ്റെ അഭിവൃദ്ധിക്കായി സ്ത്രീകളെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി,'ലാഖ്‍പതി ദീദി', 'ഡ്രോൺ ദീദി' തുടങ്ങിയ സംരംഭങ്ങളുടെ അവതരണത്തെക്കുറിച്ച് പരാമർശിക്കുകയും 3 കോടി സ്ത്രീകളെ ലാഖ്‍പതി ദീദികളാക്കുക (ലക്ഷാധിപതി സഹോദരിമാരാക്കുക)   എന്ന ലക്ഷ്യം പ്രഖ്യാപിക്കുകയും ചെയ്തു. ബുന്ദേൽഖണ്ഡിൽ ജലസേചന സൗകര്യം  എത്തിക്കഴിഞ്ഞാൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് സ്ത്രീകൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അത് വിളകൾ തളിക്കുന്നതിനും കൃഷിയിൽ സഹായിക്കുന്നതിനും ഉപയോഗപ്രദമാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങൾ ബുന്ദേൽഖണ്ഡിനെ അതിവേഗം അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്വാമിത്വ യോജനയ്ക്ക് കീഴിലെ  ഗ്രാമങ്ങളിൽ കൃത്യമായ ഭൂമി അളക്കുന്നതിനും ഖര ഭൂമിയുടെ രേഖകൾ നൽകുന്നതിനും ഡ്രോൺ സാങ്കേതികവിദ്യയുടെ ഗണ്യമായ ഉപയോഗം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മധ്യപ്രദേശിൽ ഈ സംരംഭം വിജയകരമായി നടപ്പിലാക്കുന്നത്  ചൂണ്ടിക്കാട്ടികൊണ്ട് , ആളുകൾ ഇപ്പോൾ ഈ രേഖകൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ വായ്പ നേടുന്നുതും , ഇത് ബിസിനസുകൾക്കായി ഉപയോഗിക്കുന്നതും , അതുവഴി ആളുകളുടെ വരുമാനം വർദ്ധിക്കുന്നതും പ്രധാനമന്ത്രി പരാമർശിച്ചു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ബുന്ദേൽഖണ്ഡ് വികസനത്തിൻ്റെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവൺമെൻ്റുകളുടെ അക്ഷീണമായ പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. ബുന്ദേൽഖണ്ഡ് സമൃദ്ധിയുടെയും വികസനത്തിൻ്റെയും പാതയിൽ തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും എല്ലാവർക്കും തൻ്റെ ആശംസകൾ നേരുകയും ചെയ്തു.

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് ഛഗൻഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം:
 
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഗർഹ ഗ്രാമത്തിലെ ബാഗേശ്വർ ധാം മെഡിക്കൽ ആൻ്റ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് നിർമ്മിക്കുന്നത്. 200 കോടിയിലധികം രൂപ മുതൽമുടക്കുള്ള  കാൻസർ ആശുപത്രി നിരാലംബരായ കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുകയും, അത്യാധുനിക യന്ത്രങ്ങളുടെയും  വിദഗ്ധ ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കുകയും ചെയ്യും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Great To See How He Supports Art': 'Fauda' Star Lior Raz On Meeting PM Modi In Israel

Media Coverage

Great To See How He Supports Art': 'Fauda' Star Lior Raz On Meeting PM Modi In Israel
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The HPV vaccination campaign, launched from Ajmer, marks a significant step towards empowering the nation’s Nari Shakti: PM Modi in Rajasthan
February 28, 2026
Our government is committed to all-round development: PM
Today, I had the privilege of launching the nationwide HPV vaccination campaign from Ajmer, inaugurating and laying foundation stones for multiple projects and distributing appointment letters to the youth: PM
The HPV vaccination campaign has commenced from Ajmer, this campaign is a significant step towards empowering the Nari Shakti of the country: PM
The double-engine government is moving forward by taking both Rajasthan’s heritage and development together: PM
The campaign to link rivers started by our government will significantly benefit Rajasthan: PM
There is no shortage of sunlight in Rajasthan, this very sunshine is becoming a source of savings and income for the common man: PM
A very significant role is being played by the PM Surya Ghar Free Electricity Scheme, this scheme has the power to change Rajasthan's destiny: PM

भारत माता की जय।

भारत माता की जय।

भारत माता की जय।

तीर्थराज पुष्कर और माता सावित्री की इस पावन भूमि पर, आज मुझे आप सबके बीच आने का, आपके आशीर्वाद प्राप्त करने का अवसर मिला है। इस मंच से मैं सुरसुरा के तेजाजी धाम को, पृथ्वीराज की भूमि अजमेर को प्रणाम करता हूं।

मेरे साथ बोलिए –

तीर्थराज पुष्कर की जय।

तीर्थराज पुष्कर की जय।

वीर तेजाजी महाराज की जय।

वीर तेजाजी महाराज की जय।

भगवान देव नारायण की जय।

भगवान देव नारायण की जय।

वरूण अवतार भगवान झूलेलाल जी की जय।

भगवान झूलेलाल जी की जय।

मंच पर विराजमान राजस्थान के राज्यपाल हरिभाउ बागडे जी, राज्य के लोकप्रिय मुख्यमंत्री श्री भजनलाल शर्मा जी, पूर्व मुख्यमंत्री बहन वसुंधरा जी, केंद्रीय मंत्रिमंडल में मेरे साथी भगीरथ चौधरी जी, उपमुख्यमंत्री प्रेमचंद भैरवा जी, दिया कुमारी जी, संसद में मेरे साथी, भाजपा के प्रदेश अध्यक्ष मदन राठौर जी, उपस्थित अन्य मंत्रिगण, अन्य महानुभाव और राजस्थान के मेरे प्यारे भाई और बहनों। मैं पूज्य संतों का बहुत आभारी हूं, कि हमें आशीर्वाद देने के लिए इतनी बड़ी संख्या में पूज्य संतगण यहां मौजूद हैं।

साथियों,

अजमेर आस्था और शौर्य की धरती है। यहां तीर्थ भी है और क्रांतिवीरों के पदचिन्ह भी हैं। अभी कल ही मैं इजराइल की यात्रा को पूरा करके भारत लौटा हूं। राजस्थान के सपूत मेजर दलपत सिंह के शौर्य को इजराइल के लोग आज भी गौरव से याद करते हैं। मुझे भी इजराइल की संसद में, मेजर दलपत सिंह जी के शौर्य को नमन करने का सौभाग्य मिला। राजस्थान के वीर बाकुरों की, इजराइल के हाइफा शहर को आजाद कराने में जो भूमिका थी, मुझे उसका गौरवगान करने का अवसर मिला है।

साथियों,

कुछ समय पहले ही, राजस्थान में भाजपा की डबल इंजर सरकार को दो साल पूरे हुए हैं, मुझे संतोष है कि आज राजस्थान विकास के नए पथ पर अग्रसर है। विकास के जिन वायदों के साथ भाजपा सरकार आपकी सेवा में आई थी, उन्हें तेजी के साथ पूरा कर रही है। और आज का दिन, विकास के इसी अभियान को तेज करने का दिवस है। थोड़ी देर पहले यहां राजस्थान के विकास से जुड़ी करबी 17 हजार करोड़ रूपयों की परियोजनाओं का शिलान्यास और लोकार्पण हुआ है। सड़क, बिजली, पानी, स्वास्थ्य, शिक्षा, हर क्षेत्र में नई शक्ति जुड़ रही है। ये सारे प्रोजेक्टस राजस्थान की जनता की सुविधा बढ़ाएंगे और राजस्थान के युवाओं के लिए, रोजगार के भी अवसर पैदा करेंगे।

साथियों,

भाजपा की डबल इंजर सरकार लगातार युवा शक्ति को सशक्त कर रही है। दो साल पहले तक राजस्थान से भर्तियों में भ्रष्टाचार और पेपर लीक की ही खबरें चमकती रहती थीं, आती रहती थीं। अब राजस्थान में पेपर लीक पर लगाम लगी है, दोषियों पर सख्त कार्रवाई हो रही है। आज यहां इसी मंच से राजस्थान के 21 हजार से अधिक युवाओं को नियुक्ति पत्र भी सौंपे गए हैं। ये बहुत बड़ा बदलाव आया है। मैं इस बदलाव के लिए, नई नौकरियों के लिए, विकास के सभी कामों के लिए, राजस्थान के आप सभी लोगों को बहुत-बहुत बधाई देता हूं।

साथियों,

आज वीरांगनाओं की इस धरती से, मुझे देशभर की बेटियों के लिए एक अहम अभियान शुरू करने का अवसर मिला है। यहां अजमेर से HPV वैक्सीनेशन अभियान शुरू हुआ है। ये अभियान, देश की नारीशक्ति को सशक्त करने की दिशा में अहम कदम है।

साथियों,

हम सब जानते हैं कि परिवार में जब मां बीमार होती है, तो घर बिखर सा जाता है। अगर मां स्वस्थ है, तो परिवार हर संकट का सामना करने में सक्षम रहता है। इसी भाव से, भाजपा सरकार ने महिलाओं को संबल देने वाली अनेक योजनाएं चलाई हैं।

साथियों,

हमने 2014 से पहले का वो दौर देखा है, जिसमें शौचालय के अभाव में बहनों-बेटियों को कितनी पीड़ा, कितना अपमान झेलना पड़ता था। बच्चियां स्कूल छोड़ देती थीं, क्योंकि वहां अलग टॉयलेट की सुविधा नहीं होती थी। गरीब बेटियां सेनिटरी पैड्स नहीं ले पाती थीं। पहले जो सत्ता में रहे, उनके लिए ये छोटी बातें थीं। इसलिए इन समस्याओं की चर्चा तक नहीं होती थी। लेकिन हमारे लिए ये बहनों-बेटियों को बीमार करने वाला, उनके अपमान से जुड़ा संवेदनशील मसला था। इसलिए, हमने इनका मिशन मोड पर समाधान किया।

साथियों,

गर्भावस्था के दौरान कुपोषण माताओं के जीवन के लिए बहुत बड़ा खतरा होता था। हमने सुरक्षित मातृत्व के लिए योजना चलाई, मां को पोषक आहार मिले, इसके लिए पांच हज़ार रुपए बहनों के खाते में जमा करने की योजना शुरु की। मां धुएं में खांसती रहती थी, लेकिन उफ्फ तक नहीं करती थी। हमने कहा ये नहीं चलेगा। और इसलिए उज्जवला गैस योजना बनाई गई। ये सब इसलिए संभव हुआ, क्योंकि भाजपा सरकार, सत्ता भाव से नहीं, संवेदनशीलता के साथ काम करती है।

साथियों,

21वीं सदी का एक चौथाई हिस्सा बीत चुका है। आज का समय राजस्थान के विकास के लिए बड़ा महत्वपूर्ण है। भाजपा की डबल इंजन सरकार, राजस्थान की विरासत और विकास, दोनों को साथ लेकर चल रही है। हम सब जानते हैं, अच्छी सड़क, अच्छी रेल और हवाई सुविधा सिर्फ सफर आसान नहीं करती, वो पूरे इलाके की किस्मत बदल देती है। जब गांव-गांव तक अच्छी सड़क पहुँचती है, तो किसान अपनी फसल सही दाम पर बेच पाता है। व्यापारी आसानी से अपना सामान बाहर भेज पाते हैं। और हमारा अजमेर-पुष्कर तो, उसकी पर्यटन की ताकत कौन नहीं जानता। अच्छी कनेक्टिविटी का पर्यटन पर सबसे अच्छा असर पड़ता है। जब सफर आसान होता है, तो ज्यादा लोग घूमने आते हैं।

और साथियों,

जब पर्यटक आते हैं तो स्वाभाविक है होटल चलते हैं, ढाबे चलते हैं, कचौड़ी और दाल बाटी ज्यादा बिकती है, यहां राजस्थान के कारीगरों का बनाया सामान बिकता है, टैक्सी चलती है, गाइड को काम मिलता है। यानी एक पर्यटक कई परिवारों की रोज़ी-रोटी बन जाता है। इसी सोच के साथ हमारी सरकार, राजस्थान में आधुनिक कनेक्टिविटी पर बहुत बल दे रही है।

साथियों,

जैसे-जैसे राजस्थान में कनेक्टिविटी का विस्तार हो रहा है, वैसे-वैसे यहां निवेश के लिए भी अवसर लगातार बढ़ते जा रहे हैं। दिल्ली-मुंबई इंडस्ट्रियल कॉरिडोर के इर्द-गिर्द उद्योगों के लिए एक बहुत ही शानदार इंफ्रास्ट्रक्चर बनाया जा रहा है। यानी राजस्थान को अवसरों की भूमि बनाने के लिए, डबल इंजन सरकार हर संभव, अनेक विध काम कर रही है।

साथियों,

राजस्थान की माताएं अपने बच्चों को पालने में ही, राष्ट्र भक्ति का संस्कार देती हैं। राजस्थान की ये धरा जानती है कि देश का सम्मान क्या होता है, और इसीलिए आज राजस्थान की इस धरा पर, मैं आप लोगों से एक और बात कहने आया हूं।

साथियों,

हाल में ही, दिल्ली में, दुनिया का सबसे बड़ा AI सम्मेलन हुआ, Artificial Intelligence इसमें दुनिया के अनेक देशों के प्रधानमंत्री, अनेक देशों के राष्ट्रपति, अनेक देशों के मंत्रि, उस कार्यक्रम में आए थे। दुनिया की बड़ी-बड़ी कंपनियां, उन कंपनियों के कर्ता-धर्ता वो भी एक छत के नीचे इकट्ठे हुए थे। सबने भारत की खुले मन से प्रशंसा की। मैं जरा राजस्थान के मेरे भाई-बहनों से पूछना चाहता हूं। जब दुनिया के इतने सारे लोग, भारत की प्रशंसा करते हैं, ये सुनकर के आपको गर्व होता है की नहीं होता है? आपको गर्व होता है कि नहीं होता है? आपको अभिमान होता है कि नहीं होता है? आपका माथा ऊंचा हुआ या नहीं हुआ? आपका सीना चौड़ा हुआ कि नहीं हुआ?

साथियों,

आपको गर्व हुआ, लेकिन हताशा निराशा में डूबी, लगातार पराजय के कारण थक चुकी कांग्रेस ने क्या किया, ये आपने देखा है। दुनियाभर के मेहमानों के सामने, कांग्रेस ने देश को बदनाम करने की कोशिश की। इन्होंने विदेशी मेहमानों के सामने देश को बेइज्जत करने के लिए पूरा ड्रामा किया।

साथियों,

कांग्रेस, पूरे देश में ल्रगातार हार रही है, और गुस्से में वो इसका बदला, वो भारत को बदनाम करके ले रही है। कभी कांग्रेस, INC यानी इंडियन नेशनल कांग्रेस थी, लेकिन अब INC नहीं बची है, इंडियन नेशनल कांग्रेस नहीं बची है, आज वो INC के बजाय MMC, MMC बन गई है। MMC यानी मुस्लिम लीगी माओवादी कांग्रेस हो चुकी है।

राजस्थान के मेरे वीरों,

इतिहास गवाह है, मुस्लिम लीग भारत से नफरत करती थी, और इसलिए मुस्लिम लीग ने देश बांट दिया। आज कांग्रेस भी वही कर रही है। माओवादी भी, भारत की समृद्धि, हमारे संविधान और हमारे सफल लोकतंत्र से नफरत करते हैं, ये घात लगाकर हमला करते हैं, कांग्रेस भी घात लगाकर, देश को बदनाम करने के लिए कहीं भी घुस जाती है। कांग्रेस के ऐसे कुकर्मों को देश कभी माफ नहीं करेगा।

साथियों,

देश को बदनाम करना, देश की सेनाओं को कमजोर करना, ये कांग्रेस की पुरानी आदत रही है। आप याद कीजिए, यही कांग्रेस है, जिसने हमारी सेना के जवानों को हथियारों और वर्दी तक के लिए तरसा कर रखा था। ये वही कांग्रेस है, जिसने सालों तक हमारे सैनिक परिवारों को वन रैंक वन पेंशन से वंचित रखा था। ये वही कांग्रेस है, जिसके जमाने में विदेशों से होने वाले रक्षा सौदों में बड़े-बड़े घोटाले होते थे।

साथियों,

बीते 11 वर्षों में भारत की सेना ने हर मोर्चे पर आतंकियों पर, देश के दुश्मनों पर करारा प्रहार किया। हमारी सेना, हर मिशन, हर मोर्चे में विजयी रही। सर्जिकल स्ट्राइक से लेकर ऑपरेशन सिंदूर तक, वीरता का लोहा मनवाया, लेकिन कांग्रेस के नेताओं ने इसमें भी दुश्मनों के झूठ को ही आगे बढ़ाया। देश के लिए जो भी शुभ है, जो भी अच्छा है, जो भी देशवासियों का भला करने वाला है, कांग्रेस उस सबका विरोध करती है। इसलिए, देश आज कांग्रेस को सबक सिखा रहा है।

साथियों,

राजस्थान में तो आपने कांग्रेस के कुशासन को करीब से अनुभव किया है। यहां जितने दिन कांग्रेस की सरकार रही, वो भ्रष्टाचार करने और आपसी लड़ाई-झगड़े में ही उलझी रही। कांग्रेस ने हमारे किसानों को भी हमेशा धोखा दिया है। आप याद कीजिए, कांग्रेस ने दशकों तक सिंचाई की परियोजनाओं को कैसे लटकाए रखा। इसका राजस्थान के किसानों को बहुत अधिक नुकसान हुआ है। ERCP परियोजना को कांग्रेस की सरकारों ने केवल फाइलों और घोषणाओं में उलझाकर रखा। हमारी सरकार ने आते ही इस स्कीम को फाइलों से निकालकर धरातल पर उतारने का प्रयास किया है।

साथियों,

हमारी सरकार ने नदियों को जोड़ने का जो अभियान शुरु किया है, उसका बहुत अधिक फायदा राजस्थान को मिलना तय है। संशोधित पार्वती-कालीसिंध-चंबल लिंक परियोजना हो, यमुना-राजस्थान लिंक प्रोजेक्ट हो, डबल इंजन सरकार ऐसी अनेक सिंचाई परियोजनाओं का लाभ किसानों तक पहुंचाने के लिए प्रतिबद्ध है। आज भी झालावाड़, बारां, कोटा और बूंदी जिले के लिए पानी की अनेक परियोजनाओं पर काम शुरु हुआ है। हमारा प्रयास है, कि राजस्थान में भूजल का स्तर भी ऊपर उठे।

साथियों,

भाजपा सरकार, राजस्थान के सामर्थ्य को समझते हुए, योजनाएं बना रही है, उन्हें लागू कर रही है। मुझे खुशी है कि राजस्थान अब, सूरज की ताकत से समृद्धि कमाने वाली धरती बन गया है। हम सब जानते हैं, हमारे राजस्थान में धूप की कोई कमी नहीं। अब यही धूप, सामान्य मानवी के घर की बचत और कमाई का साधन बन रही है। और इसमें बहुत बड़ी भूमिका है, प्रधानमंत्री सूर्यघर मुफ्त बिजली योजना की। इस योजना में राजस्थान का भाग्य बदलने की ताकत है। इस योजना में भाजपा सरकार लोगों को अपनी छत पर सोलर पैनल लगाने के लिए 78 हजार रुपए की सहायता देती है। सरकार सीधे आपके बैंक खाते में पैसे भेजती है। आजादी के बाज सब बजट, सब योजनाएं देख लीजिए, जिसमें मध्यम वर्ग को सबसे ज्यादा लाभ होने वाला है, ऐेसी योजना कभी नजर नहीं आएगी, आज इन परिवारों को सोलर पैनल लगाने के लिए 78 हजार रुपए सीधा सरकार देती है। सबसे अधिक लाभ मध्यम वर्ग के लोग ले रहे हैं। और जिससे घर पर एक छोटा सा बिजली घर तैयार हो जाता है। दिन में सूरज की रोशनी से बिजली बनती है, घर में वही बिजली काम आती है और जो ज्यादा बिजली बनती है, वो बिजली ग्रिड में जाती है। और जिस घर में बिजली बनी होती है, उसे भी इसका लाभ मिलता है।

साथियों,

आज राजस्थान में सवा लाख से अधिक परिवार इस योजना से जुड़ चुके हैं। और इस योजना की वजह से, कई घरों का बिजली बिल लगभग जीरो आ रहा है। यानी खर्च कम हुआ है, बचत ज़्यादा हुई है।

साथियों,

विकसित राजस्थान से विकसित भारत के मंत्र पर हम लगातार काम कर रहे हैं। आज जिन योजनाओं पर काम शुरू हुआ है, वो विकसित राजस्थान की नींव को और अधिक मजबूत करेंगे। जब राजस्थान विकसित होगा, तो यहां के हर परिवार का जीवन समृद्ध होगा। आप सभी को एक बार फिर, विकास परियोजनाओं के लिए बहुत-बहुत शुभकामनाएं। मेरे साथ बोलिये-

भारत माता की जय!

भारत माता की जय!

वंदे मातरम के 150 साल देश मना रहा है। मेरे साथ बोलिये-

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

बहुत-बहुत धन्यवाद।